തിരുനാളുകൾക്ക് തുടക്കമായി
Saturday, January 28, 2023 1:32 AM IST
മാലോം ഫൊറോന
ദേവാലയത്തില്‍

മാലോം: സെന്‍റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി റവ. ഡോ. ജോസഫ് വാരണത്ത് കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി കാര്‍മികത്വം വഹിച്ചു. ഇന്നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.അഗസ്റ്റിന്‍ അറയ്ക്കല്‍. വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം-റവ.ഡോ.ടോം ഓലിക്കരോട്ട്. ആറിനു വിശുദ്ധ അല്‍ഫോന്‍സ കപ്പേളയിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് കലാഭവന്‍ പ്രജോദ് നയിക്കുന്ന മെഗാ കോമഡി ഷോ ആന്‍ഡ് ഗാനമേള. സമാപനദിവസമായ നാളെ രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, വചനസന്ദേശം-ഫാ.സെബാസ്റ്റ്യന്‍ അമ്മിയാനിക്കല്‍. പത്തിനു തിരുനാള്‍ റാസ, വചനസന്ദേശം-റവ.ഡോ.ആന്‍റണി തറേക്കടവില്‍. തുടര്‍ന്ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന്.

പാണത്തൂര്‍
ദേവാലയത്തില്‍

പാണത്തൂര്‍: സെന്‍റ് മേരീസ് ദേവാലയത്തില്‍ തിരുനാളാഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് പൗവ്വത്ത് കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ജോസഫ് പുതുമന കാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം അഞ്ചിനു വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവിലിന്‍റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, ലദീഞ്ഞ്, വചനസന്ദേശം. സമാപനദിനമായ നാളെ രാവിലെ 9.30നു ഫാ.തോമസ് മേനപ്പാട്ടുപടിക്കലിന്‍റെ മുഖ്യകാര്‍മത്വത്തില്‍ തിരുനാള്‍ റാസ. സഹകാര്‍മികര്‍-ഫാ. മത്തായിച്ചന്‍ കുന്നേല്‍, ഫാ.മൈക്കിള്‍ മഞ്ഞക്കുന്നേല്‍. വൈകുന്നേരം 6.30നു കൊല്ലം ആവിഷ്‌കാരയുടെ നാടകം "ദൈവം തൊട്ട ജീവിതം'.

പടുപ്പ്
ദേവാലയത്തില്‍

പടുപ്പ്: സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.ഏബ്രഹാം പുതുശേരി കൊടിയേറ്റി. തുടര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ബിജു പള്ളുരുത്തില്‍ കാര്‍മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം നാലിനു തിരുനാള്‍ കുര്‍ബാന-ഫാ.ജോബിന്‍ പള്ളിക്കല്‍. വചനസന്ദേശം-ഫാ.ഷീന്‍ പ്രോവിഡന്‍സ് ഒഎസ്ബി. തുടര്‍ന്ന് കപ്പേളയിലേക്ക് പ്രദക്ഷിണം. സമാപനദിനമായ നാളെ 9.30ന് ഇടവക വികാരിയുടെ മുഖ്യകാര്‍മികകത്വത്തില്‍ തിരുനാള്‍ റാസ. സഹകാര്‍മികര്‍- ഫാ.ജോബിന്‍ പള്ളിക്കല്‍, ഫാ. മനോജ് വല്യാട്ട്, ഫാ.ജോസഫ് ചാലിശേരി. തുടര്‍ന്ന് സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന്. വൈകുന്നേരം ആറിന് ജോര്‍ജിയന്‍ നൈറ്റ്.

മാലക്കല്ല്
ദേവാലയത്തില്‍

മാലക്കല്ല്: ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. തുടര്‍ന്ന് ഫാ.ഷിബില്‍ പര്യാത്തുപടവിലിന്‍റെ കാര്‍മികത്വത്തില്‍ ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടന്നു. ഇന്ന് രാവിലെ ഏഴിന് ഫാ.സജി പിണര്‍ക്കയിലിന്‍റെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന. വൈകുന്നേരം 6.45 ന് ലദീഞ്ഞ് - ഫാ.ഷിനോജ് വെള്ളായിക്കല്‍. 8.30 ന് തിരുനാള്‍ സന്ദേശം - ഫാ. മനോജ് എലിത്തടത്തില്‍. ഒന്പതിന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍. നാളെ രാവിലെ 6.30 ന് ആഘോഷമായ പാട്ടുകുര്‍ബാന - ഫാ.ജോബിഷ് തടത്തില്‍. 10 ന് തിരുനാള്‍ റാസ - ഫാ.സില്‍ജോ ആവണിക്കുന്നേല്‍. 12.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.ജോഷി വല്ലാര്‍കാട്ടില്‍.

ബിരിക്കുളം
ദേവാലയത്തില്‍

ബിരിക്കുളം: ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.അഖില്‍ മാത്യു മുക്കുഴി കൊടിയേറ്റി. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ജയിംസ് മൂന്നാനപ്പള്ളി, ഫാ.മാത്യു കോണിക്കല്‍, ഫാ.ജോസ് കരിങ്ങട, ഫാ.ജോസഫ് ചെറുശേരി, ഫാ.ജോര്‍ജ് ഇലവുംകുന്നേല്‍, ഫാ.ജോസഫ് തകിടിയേല്‍, ഫാ.സെബാസ്റ്റ്യന്‍ തെങ്ങുംപള്ളി, ഫാ.ജേക്കബ് വെണ്ണായപ്പിള്ളി, മോണ്‍.മാത്യു ഇളംതുരുത്തിപ്പടവില്‍, റവ.ഡോ.മാത്യു പട്ടമന എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫെബ്രുവരി മൂന്നിന് ഇടവക വാര്‍ഷികാഘോഷവും നാലിനു പ്രദക്ഷിണവും. സമാപനദിവസമായ അഞ്ചിനു സ്‌നേഹവിരുന്ന്.