കോഴിക്കോട്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദികർക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ കഐൽസിഎ കോഴിക്കോട് അതിരൂപത സമിതി അപലപിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷനറിമാരും നിരന്തരം ആക്രമണത്തിന് വിധേയമാകുന്നത് ആശങ്കജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് സമിതി വിലയിരുത്തി. ഒഡീഷയിലെ സന്പൽപൂരിൽ 90 വയസുള്ളയാൾ ഉൾപ്പെടെ രണ്ട് വൈദികരെ അതിക്രൂരമായി ഉപദ്രവിച്ചവർക്കെതിരേ കർശന നടപടിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് ആവശ്യപ്പെട്ടു.

ഡയറക്ടർ മോണ്‍.ഡോ. വിൻസന്‍റ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബിനു എഡ്വേർഡ് അധ്യക്ഷത വഹിച്ചു.

ഫാ.പോൾ ആൻഡ്രൂസ്, നൈജു അറക്കൽ, കെ.വൈ. ജോർജ്, പ്രകാശ് പീറ്റർ, മേജോ കുരുത്തോലയിൽ, എ.ജെ. സണ്ണി, ഫ്ളോറ മെൻഡോൻസ. തോമസ് ചെമ്മനം, ടി.ടി. ജോണി, ലത മെൻഡോൻസ എന്നിവർ പ്രസംഗിച്ചു.