നിയമ വിരുദ്ധ കുടിയേറ്റക്കാർ ഏറ്റവും കുറവ് അറസ്റ്റിലായത് ജനുവരിയിൽ
Tuesday, February 25, 2025 3:31 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ ഡിസി: യുഎസ് ബോർഡർ പെട്രോൾ 2025 ജനുവരിയിൽ 29,000 നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു മാസത്തിൽ ഏറ്റവും കുറവ് അറസ്റ്റുകൾ ഉണ്ടായതും കഴിഞ്ഞ മാസത്തിലാണ്.

യുഎസ് - മെക്സിക്കോ അതിർത്തിയിൽ നടക്കുന്ന അനധികൃത കുടിയേറ്റ ശ്രമങ്ങളിൽ കുറവ് വന്നതിന്‍റെ സൂചനയായി അധികൃതർ ഇതിനെ കാണുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ കണ്ടു വരുന്ന കുടിയേറ്റ ശ്രമങ്ങളിലെ കുറവ് ട്രംപ് ഭരണത്തിൽ തുടരുമെന്നാണ് പ്രതീക്ഷ എന്ന് ബോർഡർ പെട്രോൾ ഏജൻസി പറഞ്ഞു.

മെയ് 2020നു ശേഷം ആദ്യമായാണ് ഇത്രയും കുറവ് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. 2024 ഡിസംബറിൽ അറസ്റ്റുകളുടെ എണ്ണം 47,000 ആയിരുന്നു. ട്രംപ് അധികാരം ഏൽക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന 2023 ഡിസംബറിലെ ഏറ്റവും ഉയർന്ന കുടിയേറ്റ ശ്രമങ്ങൾ 2,50,000 ആയിരുന്നു.

മെക്സിക്കൻ അധികാരികൾ നിയമ വിരുദ്ധ കുടിയേറ്റങ്ങൾക്കു കർശന വിലക്ക് ഏർപെടുത്തിയപ്പോൾ 2024 ജൂണിൽ പ്രസിഡന്‍റ് ജോ ബൈഡൻ അഭയാർഥികൾക്ക് ശരണം നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

2025 ജനുവരി 20നു ട്രംപ് അധികാരം ഏറ്റതിന് ശേഷം നിയമവിരുദ്ധ കുടിയേറ്റത്തെ നേരിടാൻ കടുത്ത നടപടികൾ സ്വീകരിച്ചതോടെ അറസ്റ്റുകൾ വീണ്ടും കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ അറസ്റ്റ് (229) രേഖപ്പെടുത്തിയതായി ബോർഡർ "സാർ' ടോം ഹോമൻ പറഞ്ഞു.

ഇത് താൻ അധികാരം ഏറ്റതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അറസ്റ്റുകൾ ആണെന്ന് തുടർന്ന് പറഞ്ഞു. 1984ലാണ് ഹോമൻ ബോർഡർ പെട്രോൾ ഏജന്‍റ് ആയി ജോലിയിൽ പ്രവേശിച്ചത്. ഹോംലാൻഡ് സെക്യൂരിറ്റി അധികാരികൾ അറസ്റ്റുകൾ പൂജ്യത്തിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് പറഞ്ഞു.

ബോർഡർ പെട്രോൾ ചീഫ് മൈക്കൽ ബാങ്ക്സ് എഡിൻബർഗിൽ പറഞ്ഞത് അതിർത്തി സുരക്ഷിതമാണെന്നു താൻ സമ്മതിക്കുക നമ്മുക്ക് അതിർത്തിയിന്മേൽ ഓപ്പറേഷണൽ കണ്ട്രോൾ ഉണ്ടാവുമ്പോഴാണ്.

അതിനു നിയമവിരുദ്ധമായി കടക്കുന്ന ഏതൊരാളിനെയും തടഞ്ഞുവയ്ക്കുകയോ ഒരാളും കടന്നു വരുന്നില്ല എന്ന് ഉറപ്പാക്കുകയോ വേണം. ഹോംലാൻഡ് സെക്യൂരിറ്റി ഒരു മൾട്ടി മില്യൺ ഡോളർ പരസ്യ വീഡിയോ യുഎസിലും അന്തർദേശീയ തലത്തിലും പ്രദർശനം ആരംഭിക്കുകയാണ്.

വിഡിയോയിൽ സെക്രട്ടറി ക്രിസ്റ്റി നോയമ് നിയമ വിരുദ്ധമായി കുടിയേറിയ ജനങ്ങളോട് ഒഴിഞ്ഞു പോകാനോ കടന്നു വരാതിരിക്കുവാനോ ആവശ്യപെടുന്നു. നിങ്ങൾ ഇവിടെ (അമേരിക്കയിൽ) നിയമ വിരുദ്ധമായാണ് എത്തിയിട്ടുള്ളതെങ്കിൽ നിങ്ങളെ ഞങ്ങൾ നാട് കടത്തും. നിങ്ങൾ ഒരിക്കലും തിരിച്ചു വരുകയും ഇല്ല'.

ഫെഡറൽ ഡേറ്റ അനുസരിച്ച് ട്രംപ് ഭരണത്തിന്‍റെ ആദ്യ രണ്ടാഴ്ചകൾക്കുള്ളിൽ ഇമ്മിഗ്രേഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്‍റ് 10,000 അനധികൃത കുടിയേറ്റക്കാരെ തടഞ്ഞുവച്ചു. പുതിയ തടഞ്ഞുവയ്ക്കൽ വിവരം ബൈഡന്‍റെ അവസാന ദിനങ്ങളുടെ കണക്കുകളുടെ മൂന്നിരട്ടിയാണ്. ട്രംപ് ഭരണകൂടം പറയുന്നത് ക്രിമിനൽ റിക്കാർഡുകളുള്ള വ്യക്തികളെ നാട് കടത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ്.

ജനുവരി 25നും ഫെബ്രുവരി എട്ടിനും ഇടയിൽ ഇമ്മിഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്നതിനൊഴികെ മറ്റു ക്രിമിനൽ പശ്ചാത്തലമുള്ള ആരെയും തടഞ്ഞുവച്ചില്ല എന്നാണ് രേഖകൾ പറയുന്നത്. ബൈഡൻ ഭരണത്തിന്‍റെ അവസാന വർഷം ഇതേ കാലത്തു ഇത് ഏഴ് ശതമാനമായിരുന്നു.