വയനാട് കന്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി
വയനാട് കന്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി
Wednesday, May 1, 2024 1:34 AM IST
മാനന്തവാടി: വയനാട് കന്പമലയിൽ മാവോയിസ്റ്റുകളും കേരള പോലീസിന്‍റെ കമാൻഡോ വിഭാഗമായ തണ്ടർബോൾട്ടും ഏറ്റുമുട്ടി. ഇന്നലെ രാവിലെ പത്തോടെയാണു സംഭവം.

കന്പമലയിൽ കേരള വനം വികസന കോർപറേഷന്‍റെ നിയന്ത്രണത്തിലുള്ള തേയിലത്തോട്ടത്തിൽനിന്ന് ഏകദേശം മൂന്നര കിലോമീറ്റർ മാറി വനത്തിൽ തേൻകുന്ന് ആനക്കുന്നിലാണു വെടിവയ്പ് നടന്നത്. മാവോവാദികൾ തണ്ടർബോൾട്ടിനുനേരേ മൂന്നും തണ്ടർബോൾട്ട് ആറും റൗണ്ട് നിറയൊഴിച്ചതായാണ് വിവരം.

വനത്തിൽനിന്ന് ഒൻപത് വെടിയൊച്ച കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. വെടിവയ്പ് നടന്നത് തോട്ടം തൊഴിലാളികൾ മുഖേനയാണു മാധ്യമപ്രവർത്തകർ അറിഞ്ഞത്. വെടിവയ്പിൽ തണ്ടർബോൾട്ട് സേനാംഗങ്ങളിൽ ആർക്കും പരിക്കില്ലെന്നാണു പോലീസ് അധികാരികളിൽനിന്നു ലഭിക്കുന്ന വിവരം.

മാവോയിസ്റ്റുകൾക്കു വെടിയേറ്റോ എന്നതിൽ വ്യക്തതയില്ല. ഡിവൈഎസ്പി പി. ബിജുരാജിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്. പനമരം എസ്ഐയുടെ നേതൃത്വത്തിലായിരുന്നു തണ്ടർബോൾട്ട് സേനാംഗങ്ങൾ. തണ്ടർബോൾട്ടിന്‍റെ പതിവ് പരിശോധനയ്ക്കിടെ മാവോവാദികൾ മുന്നിൽപ്പെടുകയായിരുന്നു.

മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചത്. തണ്ടർബോൾട്ട് തിരിച്ചടിച്ചപ്പോൾ അവർ ഉൾക്കാട്ടിലേക്കു പിൻവാങ്ങി. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണു കന്പമല. ഏറ്റവും ഒടുവിൽ ഏപ്രിൽ 24നു രാവിലെ നാലംഗ മാവോയിസ്റ്റ് സംഘം കന്പമലയിൽ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ആഹ്വാനം ചെയ്താണ് ഇവർ മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.