• Logo

Allied Publications

Americas
ഒക്‌ലഹോമയിൽ രണ്ടുപേരെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി
Share
ഒക്‌ലഹോമ: സംസ്ഥാനത്ത് രണ്ടുപേരെ വധിച്ച കേസിലെ കുറ്റവാളി മൈക്കൽ ഡിവെയ്ൻ സ്മിത്തിന്‍റെ വധശിക്ഷ മാരകമായ വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കി. 2002 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം.

ജാനറ്റ് മൂറിനെ‌യും(40) ഇന്ത്യൻ സ്വദേശിയായ ശരത് പുല്ലൂരിനെയും(24) കൊലപ്പെടുത്തിയ കേസുകളിലെ ശിക്ഷയാണ് നടപ്പാക്കിയത്. ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു അന്ന് 19 വയസുള്ള സ്മിത്ത്.

മൂറിനെ അവരുടെ അപ്പാർട്മെന്‍റിൽ വച്ചാണ് സ്മിത്ത് കൊലപ്പെടുത്തിയത്. തുടർന്ന് സൗത്ത് ഒക്‌ലഹോമയിലെത്തിയ സ്മിത്ത് സിറ്റിയിലെ ഭക്ഷണശാല ജീവനക്കാരനായ ശരതിനെയും വെടിവച്ച് കൊലപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ മക്അലെസ്റ്ററിലെ ഒക്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ബോധിവൃക്ഷത്തണലിൽ അരങ്ങിലേക്ക്.
ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ്സിയിലെ ഫൈൻ ആർട്സ് മലയാളം നാടകം "ബോധിവൃക്ഷത്തണലിൽ' ഒ
കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ആൽബർട്ടയുടെ ഓണാഘോഷം ഗംഭീരമായി.
എഡ്മിന്‍റൺ: ആൽബർട്ടയിലെ ആദ്യകാല മലയാളി അസോസിയേഷനായ കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ (സികെസിഎഎ) ഓണം വിപുലമായ
കേരള സമാജം സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ഗംഭീരമായി.
സൗത്ത് ഫ്ലോറിഡ: നാല് പതിറ്റാണ്ടായി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ മല
മിസിസാഗ രൂപത ദശവത്സരാഘോഷത്തിന് ഇന്നു തുടക്കം.
ടൊറോന്‍റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപതയുടെ പത്താം വാർഷികാഘോഷത്തിന് ഇ
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി "റ