കടുവാമൂഴി-ഓലായം-തെള്ളിയാമറ്റം റോഡിൽ മദ്യപശല്യം രൂക്ഷം
Friday, June 28, 2024 4:57 AM IST
ഈരാറ്റുപേട്ട: കടുവാമുഴി-ഓലായം-തെള്ളിയാമറ്റം റോഡിൽ മദ്യപശല്യം രൂക്ഷമാകുന്നു. ഈരാറ്റുപേട്ട നഗരസഭയെയും തലപ്പലം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലൂടെ മദ്യപസംഘം അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീതി ഉണർത്തുന്നു.

പകൽസമയങ്ങളിൽ ആളൊഴിഞ്ഞ പുരയിടങ്ങളിലിരുന്ന് മദ്യപിക്കുന്ന സംഘം സ്‌കൂൾ കുട്ടികളോടും സ്ത്രീകളോടും മോശമായി പെരുമാറുന്ന സാഹചര്യവുമുണ്ട്. പുരയിടങ്ങളിലിരുന്നു മദ്യപിക്കുന്നവരെ ചോദ്യം ചെയ്യുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നതിനാൽ പ്രദേശത്തെ വീടുകളിൽ താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്.

മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതും പതിവാണ്. പുരയിടങ്ങളിലും പാതയോരത്തും മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് പട്രോളിംഗിനെത്തുമ്പോൾ സംഘം സ്ഥലം കാലിയാക്കും. മദ്യപസംഘത്തിനെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.