വികെസി പ്രൈഡിനു ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം
വികെസി പ്രൈഡിനു ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം
Wednesday, September 28, 2022 12:29 AM IST
കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പിയു ഫുട്ട് വെയര്‍ ഉത്പാദകരായ വികെസി പ്രൈഡിനു ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍‌, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുംബൈയിലെ ഐടിസി മറാത്തയില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാക്കും ഡയറക്ടര്‍ വി. റഫീക്കും ചേര്‍ന്ന് ഏറ്റുവാങ്ങി.

പാദരക്ഷ, ഫാഷന്‍ വ്യവസായമേഖലയെ സാധാരണക്കാര്‍ക്ക് അനുകൂലമായ തരത്തില്‍ ജനാധിപത്യവത്കരിച്ചതിനാണു പുരസ്‌കാരം. ഇതോടൊപ്പം വികെസി റസാക്കിനെ മാര്‍ക്കറ്റിംഗ് മേസ്റ്റര്‍ 2022 ആയി ബാര്‍ക്ക് ഏഷ്യയും ജൂറി പാനലും തെരഞ്ഞെടുക്കുകയും ചെയ്തു.


ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആദ്യമായി ഒരു ഫുട്ട്‌വെയര്‍ ബ്രാന്‍ഡിന്‍റെ അംബാസഡറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് അംഗീകാരം.

ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ ഉള്‍പ്പെടെ വികെസിയുടെ നാലു ബ്രാന്‍ഡുകൾ ബച്ചന്‍ അവതരിപ്പിച്ചിരുന്നു.
ഒരു ഗ്രൂപ്പിനു വേണ്ടി ഒരു വര്‍ഷം നാലു ബ്രാന്‍ഡുകള്‍ ബച്ചന്‍ അവതരിപ്പിച്ചതും ഇന്ത്യന്‍ പരസ്യരംഗത്ത് ആദ്യ സംഭവമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.