വോട്ടിംഗ് യന്ത്രങ്ങളിൽ വിശ്വാസമില്ല: അഖിലേഷ്
വോട്ടിംഗ് യന്ത്രങ്ങളിൽ വിശ്വാസമില്ല: അഖിലേഷ്
Wednesday, July 3, 2024 1:39 AM IST
ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) വോട്ടെടുപ്പു പ്രക്രിയ വിശ്വാസയോഗ്യമല്ലെന്നും ഉത്തർപ്രദേശിലെ 80 സീറ്റുകളിലും സമാജ്‌വാദി പാർട്ടി വിജയിച്ചാലും ഇവിഎം ഒഴിവാക്കുമെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.

രാജ്യത്തെ വർഗീയ രാഷ്‌ട്രീയത്തിന്‍റെ അന്ത്യമാണ് അയോധ്യയിൽ അടക്കമുള്ള ലോക്സഭാ തെരഞ്ഞെടുപ്പു ഫലമെന്നും പ്രതിപക്ഷ സഖ്യം ധാർമിക വിജയം നേടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്ന്, രാഹുൽ ഗാന്ധിക്കു പിന്നാലെ അഖിലേഷും പ്രഖ്യാപിച്ചു.

ഇവിഎം വോട്ടിംഗ് പ്രക്രിയ വിശ്വാസയോഗ്യമല്ല. തെറ്റായ ഈ സംവിധാനത്തെ ഇന്നലെയും ഇപ്പോഴും നാളെയും എതിർക്കും. ഉത്തർപ്രദേശിലെ 80 സീറ്റുകളിലും വിജയിച്ചാലും ഇവിഎമ്മിൽ വിശ്വാസമില്ല. വോട്ടിംഗ് യന്ത്രങ്ങൾ ഭാവിയിൽ നീക്കംചെയ്യുകയെന്നതാണു ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽതന്നെ വ്യക്തമാക്കിയതാണ്.

തെരഞ്ഞെടുപ്പു പ്രക്രിയയിൽനിന്നു നീക്കംചെയ്യാത്തിടത്തോളം കാലം വോട്ടിംഗ് യന്ത്രങ്ങളുടെ പ്രശ്നം നിലനിൽക്കുമെന്നും സമാജ്‌വാദി പാർട്ടി അത് ഉയർത്തിക്കാട്ടിക്കൊണ്ടിരിക്കുമെന്നും ലോക്സഭയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഇന്നലെ സംസാരിക്കവേ, മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനങ്ങളാണ് അഖിലേഷ് നടത്തിയത്.

തെരഞ്ഞെടുപ്പു കാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിനോടു മൃദുസമീപനം പുലർത്തിയിരുന്നുവെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

പക്ഷേ തെരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ സ്വതന്ത്രമായി തുടരുകയാണെങ്കിൽ, ഇന്ത്യൻ ജനാധിപത്യം ആരോഗ്യകരമാകും. ലോകമെന്പാടും അതു കൂടുതൽ ശക്തമാകുകയും ചെയ്യും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ധാർമിക വിജയം നേടിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 400 സീറ്റ് പ്രഖ്യാപിച്ച ബിജെപിക്കു തിരിച്ചടി നൽകിയ ജനത്തിനു നന്ദി പറയുന്നു. ഉള്ളതുകൂടി നഷ്ടപ്പെട്ട സർക്കാർ അധികാരത്തിലെത്തി. സഖ്യകക്ഷികളുടെ സഹായത്തിലുള്ള ഈ സർക്കാർ നിലനിൽക്കില്ലെന്നാണു ജനങ്ങൾ പറയുന്നതെന്നും എസ്പി അധ്യക്ഷൻ പറഞ്ഞു.

വർഗീയ രാഷ്‌ട്രീയത്തിൽനിന്നു രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ അടയാളമാണ് ജൂണ്‍ നാല്. അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ ഇന്ത്യ സഖ്യത്തിന്‍റെ വിജയം പക്വതയുള്ള ഇന്ത്യൻ വോട്ടറുടെ രാഷ്‌ട്രീയ ധാരണയുടെ വിജയമാണ്.

രാജ്യത്തെ ഏറ്റവും അഭിമാനകരമായ നീറ്റ് പരീക്ഷയുടെ അടക്കം ചോദ്യപേപ്പുറുകൾ ചോരുകയാണ്. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്‍റെ നേട്ടമാണ് പേപ്പർ ചോർച്ച. എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ചോർന്നു.

യുപിയിലെ പല ഗ്രാമങ്ങളും പ്രധാനമന്ത്രി ദത്തെടുത്തിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ മാറിയിട്ടില്ല. പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമങ്ങളിൽ ഇപ്പോഴും തകർന്ന റോഡുകളുണ്ട്. ജലസൗകര്യമില്ല.

ജനങ്ങൾക്ക് എൽപിജി സിലിണ്ടറുകൾ കിട്ടുന്നില്ല. സ്മാർട്ട് സിറ്റികൾ എന്ന വ്യാജേന കള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും മെച്ചമുണ്ടായില്ല. അഴിമതിയുടെ കുഴികൾ വികസനത്തിന്‍റെ പേരിലുള്ള കൊള്ളയുടെ കഥ പറയുകയാണ്.- യുപിയിലെ കനൗജ് എംപിയായ അഖിലേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.