ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു. ബെത് മൂണി (42 പന്തിൽ 44), താഹ്ലിയ മഗ്രാത്ത് (33 പന്തിൽ 27), എൽസി പെറി (23 പന്തിൽ 31), ലിച്ഫീൽഡ് (ഒന്‍പതു പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗിലൂടെയാണ് ഓസീസ് പൊരുതാനുള്ള സ്കോറിലെത്തിയത്.