മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ബഹുനില കാര്‍ പാര്‍ക്കിംഗ് സംവിധാനം ഒരുങ്ങുന്നു. സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിക്കു സമീപമാണ് പാര്‍ക്കിംഗ് കേന്ദ്രം ഒരുങ്ങുന്നത്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ നിന്ന് 18 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷമിടുന്നത്.

മെഡിക്കല്‍കോളജ് ആശുപത്രി, എസ്എടി ആശുപത്രി, ചൈല്‍ഡ് ഡവലപ്‌മെന്‍റ് സെന്‍റര്‍, ശ്രീചിത്ര, ആര്‍സിസി, ഡന്‍റല്‍ കോളജ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ബാങ്കുകള്‍, ട്രഷറി ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കെല്ലാം ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നുള്ളതാണ് പ്രത്യേകത. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതുമൂലം നിരവധി വാഹനയാത്രികര്‍ വാഹനവുമായി വലയുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനാണ് വിരാമമാകാന്‍ പോകുന്നത്.

250 ഓളം ഇടത്തരം കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വരാന്‍ പോകുന്നത്. നിശ്ചിത പാര്‍ക്കിംഗ് ഫീസ് ഈടാക്കി പാര്‍ക്കിംഗിന് അനുവദിക്കുന്നതിനാല്‍ ഏറെ തിരക്കുള്ള മെഡിക്കല്‍കോളജ് ഭാഗത്ത് ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ അലയേണ്ടതില്ല. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ഉദ്ഘാടനം തീരുമാനിച്ച് ജൂലൈ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.