ശബരിമല തീർഥാടനം: പാർക്കിംഗിന് ആറ് ഏക്കർ കണ്ടെത്തും
Monday, July 29, 2024 10:51 PM IST
എരുമേലി: കഴിഞ്ഞ ശബരിമല സീസണിൽ എരുമേലി ഉൾപ്പടെ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നേരിട്ട അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഇത്തവണ സംഭവിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾക്കു സംസ്ഥാന സർക്കാർ നിർദേശം നൽകി. ഇതേതുടർന്ന് എരുമേലി ടൗൺ പരിസരങ്ങളിലും പ്രധാന ശബരിമല പാതയിലും കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.

ആറ് ഏക്കർ സ്ഥലം ഇതിനായി വേണ്ടിവരുമെന്നാണ് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുള്ളത്. എരുമേലി ടൗൺ പരിസരത്ത് ഭവന നിർമാണ ബോർഡിന്‍റെ കൈവശമുള്ള ആറര ഏക്കർ സ്ഥലവും പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിന് പരിഗണിച്ചിട്ടുണ്ടെങ്കിലും ഇവിടേക്കുള്ള റോഡിനു വീതി കുറവായതിനാൽ സാധ്യത മങ്ങിയിരിക്കുകയാണ്. നിലവിൽ ഈ സ്ഥലം വികസന പദ്ധതികൾക്കു വിട്ടുകിട്ടാൻ കഴിഞ്ഞയിടെ സംസ്ഥാന റവന്യു അസംബ്ലിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്നു റവന്യു മന്ത്രി മറുപടി അറിയിച്ചിരുന്നു.

നിലവിൽ ദേവസ്വം ബോർഡിന്‍റെയും മുസ്‌ലിം ജമാഅത്തിന്‍റെയും സ്വകാര്യ വ്യക്തികളുടെയും ഉൾപ്പടെ ഒരു ഡസനോളം ചെറുതും വലുതുമായ ഗ്രൗണ്ടുകളാണ് എരുമേലി ടൗണിലും പരിസരത്തും പാർക്കിംഗിനുള്ളത്. എന്നാൽ, ഈ സൗകര്യങ്ങൾ പരിമിതമാണെന്നു കഴിഞ്ഞ ശബരിമല സീസണിൽ ദിവസങ്ങളോളം അനുഭവപ്പെട്ട ഗതാഗത സ്തംഭനം വ്യക്തമാക്കിയിരുന്നു. തീർഥാടകർ വാഹനങ്ങളിൽ പകലും രാത്രിയും ഒരേപോലെ റോഡിൽ കിടക്കേണ്ടി വന്ന ദയനീയ സ്ഥിതി കഴിഞ്ഞ സീസണിൽ പലപ്പോഴും നേരിട്ടു. നാട്ടുകാരും യാത്രക്കാരും വിദ്യാർഥികളും വലയേണ്ടി വന്നു.

ശബരിമല സീസണിൽ വിവിധയിടങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യം ക്രമീകരിക്കാനാണ് നീക്കം. ഒരു ദിവസം രണ്ടായിരം വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ കഴിയുന്ന ചെറുതും വലുതുമായ വിവിധ സ്ഥലങ്ങളാണ് കണ്ടെത്താൻ ഒരുങ്ങുന്നത്.

ശബരിമല സീസൺ ആരംഭിക്കാൻ ഇനി മൂന്നു മാസം കൂടിയുണ്ട്. ഈ സമയത്തിനുള്ളിൽ അനുയോജ്യമായ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ നടപടികൾക്ക് ഒരുങ്ങുന്നത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ പാർക്കിംഗ് നടത്താൻ ഒരുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കും. താമസം, ഭക്ഷണം, വെള്ളം, ശുചിമുറികൾ തുടങ്ങിയവ സഹിതം പാർക്കിംഗ് സൗകര്യങ്ങൾ ശബരിമല പാതയിലുടനീളം ലഭ്യമായാൽ ഇത്തവണത്തെ സീസണിൽതാഗത പ്രശ്നം കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഒരു ദിവസം എൺപതിനായിരം എന്ന നിലയിലാണ് ഇത്തവണ ശബരിമല ദർശനത്തിന് ഓൺലൈൻ ക്രമീകരണം നിശ്ചയിച്ചിട്ടുള്ളത്.