മികച്ച കര്‍ഷകരെ ആദരിക്കുന്നു
Sunday, July 28, 2024 7:30 AM IST
പെരുവ: കര്‍ഷക ദിനത്തോടനുബന്ധിച്ചു മുളക്കുളം പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. മുതിര്‍ന്ന കര്‍ഷകന്‍ (70 വയസിന് മുകളില്‍), ജൈവ കര്‍ഷകന്‍, വനിത കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍, എസ്‌സി, എസ്ടി വിഭാഗം കര്‍ഷകന്‍, നെല്‍കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, വാഴ കര്‍ഷകന്‍, പൈനാപ്പിള്‍ കര്‍ഷകന്‍, കുരുമുളക് കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍ എന്നീ 13 വിഭാഗത്തിലുള്ള കര്‍ഷകരെയാണ് ആദരിക്കുന്നത്.

താത്പര്യമുള്ള കര്‍ഷകര്‍ വെള്ള പേപ്പറില്‍ കൃഷി വിവരങ്ങള്‍ രേഖപ്പെടുത്തി ഓഗസ്റ്റ് അഞ്ചിന് മുമ്പായി കൃഷിഭവനില്‍ നേരിട്ടോ, പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരുടെ സ്ഥല പരിശോധന നടത്തിയ ശേഷമാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷക ദിനത്തിൽ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു.

താത്പര്യമുള്ള കര്‍ഷകര്‍ വെള്ളപേപ്പറില്‍ കൃഷിവിവരങ്ങള്‍ രേഖപ്പെടുത്തി 31ന് മുമ്പായി കൃഷിഭവനില്‍ നേരിട്ടോ, പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, പടശേഖര സമിതികള്‍ മുഖേനെയോ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകരുടെ സ്ഥല പരിശോധന നടത്തിയ ശേഷമാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്ന കര്‍ഷകന്‍ (70 വയസിന് മുകളില്‍), ജൈവ കര്‍ഷകന്‍, വനിത കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍, എസ്‌സി, എസ്ടി വിഭാഗം കര്‍ഷകന്‍, നെല്‍കര്‍ഷകന്‍, യുവകര്‍ഷകന്‍, കര്‍ഷക (40 വയസിന് താഴെ), സംയോജിത കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍ (വന്‍കിട ഫാം ഒഴികെ), കര്‍ഷകത്തൊഴിലാളി (70 വയസിനു മുകളില്‍), മികച്ച പടശേഖരസമിതി തുടങ്ങി 12 വിഭാഗങ്ങളിലുള്ളവരെയാണ് ആദരിക്കുന്നത്.