പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന പാത പുനഃസ്ഥാപിക്കണമെന്ന് വ്യാപാരികൾ
Sunday, July 28, 2024 7:11 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുളള പ്രവേശന പാത പുനഃസ്ഥാപിക്കണമെന്ന് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് നഗരസഭാധികൃതരോട് ആവശ്യപ്പെട്ടു.

ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് ബസ് സ്റ്റാൻഡിലേക്കു കടക്കാൻ നടപ്പാത മാത്രമായി തുറന്നുകൊടുത്തത് തീർത്തും പര്യാപ്തമല്ല. തുറന്നുകൊടുത്തിരിക്കുന്ന നടപ്പാതപോലും മാലിന്യങ്ങളും ചെളിയും വെള്ളക്കെട്ടുമായി കിടക്കുകയാണ്. പൊതുജനങ്ങൾക്ക് ബസ് സ്റ്റേഷനിലേക്കും നഗരസഭാ കാര്യാലയത്തിലേക്കും കാൽനടയായി സഞ്ചരിക്കുവാൻപോലും സാധിക്കുന്നില്ല.

പ്രവേശന പാത വിശാലമാക്കി വാഹനങ്ങൾ ഉൾപ്പെടെ ബസ് സ്റ്റാൻഡിലേക്ക് എത്താൻ സാധിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏറ്റുമാനൂർ വ്യാപാരഭവനിൽ കൂടിയ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയേറ്റ് യോഗം നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ സമര പരിപാടിലേക്ക് സംഘടന നീങ്ങുമെന്ന് മുന്നറിയിപ്പു നൽകി.

പ്രസിഡന്‍റ് എൻ.പി. തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.