പത്തനംതിട്ട: കെപിസിസി മുന്‍ പ്രസിഡന്‍റെ മുന്‍ അടൂര്‍ എംഎല്‍എയുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വത്തിന്റെ ഉടമയും ആദര്‍ശത്തിന്റെ ആള്‍രൂപവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

തെന്നല ബാലകൃഷ്ണപിള്ളയോടുള്ള ആദരസൂചകമായി ജില്ലയിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചതായി ഡിസിസി പ്രസിഡന്‍റ് അറിയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സൗമ്യ മുഖവും ആദര്‍ശധീരനുമായിരുന്ന നേതാവായിരുന്നു മുന്‍ കെപിസിസി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിളളയെന്ന് രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

അദ്ദേത്തിന്‍റെ അഴിമതി രഹിതവും ആദര്‍ശനിഷ്ടയോടെയുമുള്ള പൊതുപ്രവര്‍ത്തനം വരും തലമുറകള്‍ക്ക് മാതൃകയാണ്. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ ഒരിക്കലും പോയിട്ടില്ലാത്ത തെന്നലക്ക് അദ്ദേഹം വഹിച്ച എല്ലാ സ്ഥാനങ്ങളും തേടിയെത്തിയതായിരുന്നുവെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.

പത്തനംതിട്ട: കെപിസിസി മുന്‍ പ്രസിഡന്‍റെ മുന്‍ അടൂര്‍ എംഎല്‍എയുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വത്തിന്റെ ഉടമയും ആദര്‍ശത്തിന്റെ ആള്‍രൂപവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തെന്നല ബാലകൃഷ്ണപിള്ളയോടുള്ള ആദരസൂചകമായി ജില്ലയിലെ കോണ്‍ഗ്രസിന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചതായി ഡിസിസി പ്രസിഡന്‍റ് അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സൗമ്യ മുഖവും ആദര്‍ശധീരനുമായിരുന്ന നേതാവായിരുന്നു മുന്‍ കെപിസിസി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിളളയെന്ന് രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

അദ്ദേത്തിന്‍റെ അഴിമതി രഹിതവും ആദര്‍ശനിഷ്ടയോടെയുമുള്ള പൊതുപ്രവര്‍ത്തനം വരും തലമുറകള്‍ക്ക് മാതൃകയാണ്. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ ഒരിക്കലും പോയിട്ടില്ലാത്ത തെന്നലക്ക് അദ്ദേഹം വഹിച്ച എല്ലാ സ്ഥാനങ്ങളും തേടിയെത്തിയതായിരുന്നുവെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.