അതിഥി തൊഴിലാളിക്ക് മലേറിയയും ഡെങ്കിപ്പനിയും : നാദാപുരത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
Monday, July 1, 2024 5:33 AM IST
നാദാപുരം: അതിഥി തൊഴിലാളിക്ക് മലേറിയയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നാദാപുരം പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ 18-ാം വാർഡിലെ നൂറ് വീടുകളെ പ്രത്യേക ക്ലസ്റ്ററുകളാക്കി പ്രദേശത്ത് ഫോഗിംഗും പ്രത്യേക മരുന്നും തളിച്ചു.

അതിഥി തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തിന് ചുറ്റുമുള്ള വീടുകളിൽ നിന്നും രക്തപരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു. കൊതുകുജന്യരോഗങ്ങൾ തടയുന്നതിനുള്ള കാമ്പയിനിന്‍റെ ഭാഗമായി ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്തു.

ഞായറാഴ്ച രാവിലെ എട്ട് മുതൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജൂൺ ആദ്യവാരം പശ്ചിമബംഗാളിൽ നിന്നും നാദാപുരത്തെത്തിയ യുവാവിന് 24നാണ് പനി ബാധിച്ചത്.

27ന് നാദാപുരം താലുക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രക്തപരിശോധനയിൽ മലേറിയയും ഡെങ്കിയും പോസിറ്റീവായതിനെ തുടർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.