‘ശ്രീശാന്ത് മൈതാനത്തേക്ക് ഉടൻ മടങ്ങിയെത്തും’
‘ശ്രീശാന്ത് മൈതാനത്തേക്ക് ഉടൻ മടങ്ങിയെത്തും’
Friday, March 15, 2019 11:29 PM IST
കൊച്ചി: വാതുവയ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കിയ സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ സാവിത്രി ദേവി.

ആറു വർഷമായി ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങാൻ കഴിയാതിരുന്ന ദുരിതപൂർണമായ ശ്രീയുടെ ജിവിതത്തിന് ഈ വിധിയോടെ ഒരു മാറ്റം വന്നിരിക്കുകയാണ്. പറക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും കൂട്ടിലടച്ച കിളിയുടെ അവസ്ഥയായിരുന്നു ഇത്രയും കാലം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈകാതെതന്നെ ക്രിക്കറ്റിൽ ശ്രീ സജീവമാകുമെന്നും സാവിത്രി ദേവി പറഞ്ഞു.

ശ്രീശാന്ത് എന്ന ക്രിക്കറ്ററെ വളർത്തിയതും ഇതേ അവസ്ഥയിൽ എത്തിച്ചതും ബിസിസിഐയാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി കുമാരി പറഞ്ഞു. കളിക്കാൻ കഴിയാതിരുന്നിട്ടും പരിശീലനത്തിനു ശ്രീശാന്ത് മുടക്കം വരുത്തിയിരുന്നില്ല. കേസിൽ അന്തിമജയം തനിക്കൊപ്പമായിരിക്കുമെന്നു ശ്രീക്ക് ഉറപ്പുണ്ടായിരുന്നു. മൈതാനത്തേക്കുള്ള ശ്രീശാന്തിന്‍റെ മടങ്ങിവരവിനായി തങ്ങൾ നിരന്തരം പ്രാർഥിച്ചിരുന്നു.

പ്രായത്തിന്‍റെ പേരിൽ ശ്രീയെ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കാൻ കഴിയില്ല. കളിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ചിട്ടയായ പരിശീലനം ശ്രീയുടെ കായികക്ഷമത വർധിപ്പിച്ചിട്ടേയുള്ളൂ. ബിസിസിഐയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്നും ഒരുതവണയെങ്കിലും ശ്രീ ഇന്ത്യൻ ജഴ്സിയിൽ രാജ്യത്തിനായി കളിക്കുമെന്നും ഭുവനേശ്വരി പ്രതീക്ഷ പ്രകടിപ്പിച്ചു. കേസുമായി ബന്ധപ്പെട്ടു ഡൽഹിയിലായിരുന്ന ശ്രീശാന്ത് ഇന്നലെ രാത്രിയോടെ കൊച്ചിയിൽ തിരിച്ചെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.