പാലക്കാട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും എടത്തനാട്ടുകര ടിഎഎം യുപി സ്കൂളിലെ അധ്യാപകനുമായ ടി.കെ. അഷ്റഫിനെതിരേ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് അഷ്റഫ് ജോലി ചെയ്യുന്ന സ്കൂൾ മാനേജർക്ക് നടപടി എടുക്കാൻ ആവശ്യപ്പെട്ട് കത്തുനൽകിയത്. അഷ്റഫിനെതിരേ സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി.കെ. അഷ്റഫ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ പറയുന്നു. അഷ്റഫിന്‍റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിട്ടുണ്ട്. കത്തു ലഭിച്ച സാഹചര്യത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം തരാൻ അഷ്റഫിനോട് ആവശ്യപ്പെട്ടതായി സ്കൂൾ മാനേജ്മെന്‍റ് അറിയിച്ചു.


“പൊതുവിദ്യാലയത്തിലേക്കു കുട്ടിയെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് സംഗീതത്തിന്‍റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. താൻ ഈ കാര്യത്തിൽ പ്രാകൃതനാണ്’’ എന്നാണ് അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത്.