മഞ്ഞക്കൊന്ന മുറിച്ചുമാറ്റൽ: കരാർ അവ്യക്തമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
Monday, July 1, 2024 5:59 AM IST
കൽപ്പറ്റ: വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിനു കെപിപിഎല്ലുമായി സർക്കാർ ഉണ്ടാക്കിയ കരാർ അവ്യക്തവും ഗൂഢാത്മകവുമാണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.

കാട്ടിൽനിന്നു അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന ഒഴിവാക്കുന്നതിനുള്ള സർക്കാർ ശ്രമം സ്വാഗതാർഹമാണ്. എന്നാൽ ഇതിനു മറവിലെ ഗൂഢനീക്കങ്ങൾ അംഗീകരിക്കാനാകില്ല. വന്യജീവി സങ്കേതത്തിൽനിന്നടക്കം മഞ്ഞക്കൊന്ന മുറിച്ചെടുക്കാൻ കെപിപിഎല്ലിനെ അനുവദിക്കുന്ന ഉത്തരവിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ(എസ്ഒപി)പോലും നിർദേശിച്ചിട്ടില്ല.

വേരോടെ പിഴുതുമാറ്റുകയാണ് മഞ്ഞക്കൊന്ന ഉൻമൂലനത്തിനു ആവശ്യം. എന്നാൽ ചീഫ് വൈൽഡ് വൈഫ് വാർഡന്‍റെ ഉത്തരവിൽ വേരോടെ പിഴുതുമാറ്റണമെന്ന് പറയുന്നില്ല. കുറ്റിയും വേരും നിലനിർത്തി തടി മാത്രം മുറിച്ചൊഴിവാക്കുന്നത് മഞ്ഞക്കൊന്ന നിർമാർജനത്തിന് ഉതകില്ല.

മുറിച്ച ഓരോ മഞ്ഞക്കൊന്നയുടെയും കുറ്റി-വേരിൽനിന്നു നൂറുകണക്കിനു തൈകൾ മുളയ്ക്കും. ഇവ രണ്ടുവർഷംകൊണ്ട് വളർച്ചയെത്തി പുഷ്പിക്കുകയും വിത്തുവിതരണം നടത്തുകയും ചെയ്യും. തമിൾനാട് സർക്കാർ വിദഗ്ധസമിതി മുഖേന വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചും നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്‍റെ അംഗീകാരം നേടിയും കരുതലോടെയുമാണ് വനത്തിൽ മഞ്ഞക്കൊന്ന ഉൻമൂലനം നടത്തുന്നത്.

എന്നാൽ കേരള സർക്കാർ പഠനം നടത്താതെയും എസ്ഒപി ഉണ്ടാക്കാതെയുമാണ് വയനാട്ടിൽ മഞ്ഞക്കൊന്ന നശീകരണത്തിന്ന് ഇറങ്ങിയത്. മഞ്ഞക്കൊന്നകൾ മുറിക്കുന്നതിനു മുൻപ് എസ്ഒപി ഉണ്ടാക്കണം. മഞ്ഞക്കൊന്ന വിൽപ്പനയിലുടെ ലഭിക്കുന്ന തുക ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസിയുടെ അക്കൗണ്ടിൽ ലഭ്യമാക്കണം.

ഈ തുക വനം പുനരുജ്ജീവനത്തിനു ഉപയോഗപ്പെടുത്തണം. പ്രദേശിക ജനപ്രതിനിധികളും കർഷകരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അന്പലവയൽ, ബാബു മൈലന്പാടി, രാമകൃഷണൻ തന്പന്പത്ത്, എ.വി. മനോജ്, പി.എം. സുരേഷ് എന്നിവർ പ്രസംഗിച്ചു.