വിനോദ സഞ്ചാരികൾക്ക് ഭ്രഷ്ട് കല്പിച്ച മീനുളിയാൻപാറ കത്തിനശിച്ചു .
Thursday, March 28, 2024 3:18 AM IST
ചെറുതോണി: കാട്ടുതീയിൽ മീനുളിയാൻ പാറ വനമേഖല കത്തി നശിച്ചു. രണ്ടര ഹെക്ടർ വിസ്തൃതിയുള്ള സംരക്ഷിത വന മേഖലയാണ് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മീനുളിയാൻപാറ. വിനോദസഞ്ചാരികളെ ഇവിടേയ്ക്കു കടത്തിവിടാതെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ഈ വനപ്രദേശം അഗ്നിക്കിരയായതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മനോഹരമായ ഒരു വിനോദ സഞ്ചാര മേഖലയായതിനാൽ ഒട്ടേറെ വിനോദ സഞ്ചാരികൾ മീനുളിയാൻ പാറ സന്ദർശിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഈ വനമേഖലയിൽ തീ പടർന്നത്. പലതരം ഒൗഷധസസ്യങ്ങൾ ഉൾപ്പെടെ വനസന്പത്ത് പൂർണമായും കത്തി നശിച്ചു. വനം നശിക്കുമെന്ന വിചിത്ര വാദമുയർത്തി നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും വനം വകുപ്പ് കഴിഞ്ഞ രണ്ട് വർഷമായി ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

എന്നാൽ വനം വകുപ്പിന്‍റെ നിയന്ത്രണം ഉണ്ടായിട്ടും ഇവിടെ തീ പടർന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുവനഭൂമി കത്തിനശിച്ചതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.

നാല് വനിത വാച്ചർ മാരാണ് ഇവിടെ കാവൽക്കാരായുള്ളത്. തീ പടർന്നത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം നീണ്ടപാറയ്ക്ക് സമീപം തീ പടർന്നിരുന്നു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ തല അന്വേഷം ആരംഭിച്ചതിന് പിന്നാലെയാണ് മീനുളിയാൻ പാറയിലും ഇപ്പോൾ തീ പടർന്ന് വൻതോതിൽ നാശമുണ്ടായിരിക്കുന്നത്