വിദേശമദ്യ ശേഖരവുമായി രണ്ടുപേർ പിടിയിൽ
Wednesday, March 27, 2024 3:37 AM IST
കട്ടപ്പന: ഇടുക്കി എസ്പി യ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അനധികൃത മദ്യ ശേഖരവുമായി രണ്ടുപേർ പിടിയിലായി.

നിരവധി അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ചെറുതോണിയിൽ വാടകയ്ക്ക് താമസിക്കുന്ന തേക്കിലക്കാട്ടിൽ രാജേഷ്(43),മലപ്പുറം പാണ്ടിക്കാട് ആമപ്പാറയ്ക്കൽ ശരത് ലാൽ (32) എന്നിവരെയാണ് കട്ടപ്പന എസ് ഐ സുനേഖ് ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കട്ടപ്പന വള്ളക്കടവിൽ നിന്ന് പിടികൂടിയത്.

മാഹിയിൽ നിന്ന് ഇടുക്കിയിലേക്ക് മദ്യം കടത്തുന്നുണ്ടെന്ന വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

500 മില്ലിയുടെെ 98 കുപ്പി മദ്യം പിടിച്ചെടുത്തു. തോട്ടം മേഖലയിൽ ഉൾപ്പടെ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

കട്ടപ്പന,തങ്കമണി പോലീസ് സ്റ്റേഷൻ പരിധികളിലായി രാജേഷിനെതിരെ ഒന്നിലധികം അബ്കാരി കേസുകൾ നിലവിലുണ്ട്.കഴിഞ്ഞ നവംബറിലും മാഹിയിൽ നിന്നെത്തിച്ച 60 ലിറ്റർ മദ്യവുമായി രാജേഷും കൂട്ടാളിയും പിടിയിലായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.