ജഗൻ റെഡ്ഢിയുടെ ചാനലുകൾക്കു വിലക്ക്
ജഗൻ റെഡ്ഢിയുടെ  ചാനലുകൾക്കു വിലക്ക്
Monday, June 24, 2024 3:54 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ അധികാര മാറ്റത്തിനു പിന്നാലെ വൈഎസ്ആർകോൺഗ്രസ് പാർട്ടിയെ വരിഞ്ഞുമുറുക്കി മുഖ്യമന്ത്രി എൻ. ചന്ദ്രബാബുവും സംഘവും. മുൻമുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള വാർത്താചാനലുകളുടെ സംപ്രേഷണം വിലക്കിയതാണ് ഒടുവിലത്തെ സംഭവം.

തെരഞ്ഞെടുപ്പിനുമുന്പ് ടിഡിപി, ബിജെപി, ജനസേവന സഖ്യത്തിനെതിരേ വ്യാപകമായി വാർത്തകൾ സംപ്രേഷണം ചെയ്ത ടിവി 9, എൻടിവി, 10 ടിവി, സാക്ഷി ടിവി എന്നിവയെ കേബിൾ ശൃംഖലകൾ ബഹിഷ്കരിക്കുകയാണ്. ഇതിനെതിരേ രാജ്യസഭാംഗം എസ്. നിരഞ്ജൻ റെഡ്ഢി ട്രായിക്കു പരാതി നൽകിയിട്ടുണ്ട്.


വെള്ളിയാഴ്ച രാത്രിമുതൽ ഏതാനും കേബിൾ ടിവി ഓപ്പറേറ്റർമാർ ചാനലുകൾ നിർത്തിവയ്ക്കുകയായിരുന്നു. ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയശേഷം രണ്ടാംതവണയാണ് ചാനലുകളുടെ സംപ്രേഷണം മുടങ്ങുന്നത്. കഴിഞ്ഞ ആറാം തീയതിയായിരുന്നു ആദ്യം മുടങ്ങിയത്.

അതേസമയം ചാനലുകൾ നിർത്തിവയ്ക്കാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് ആന്ധ്ര സർക്കാർ പ്രതികരിച്ചു. കഴിഞ്ഞദിവസം വൈഎസ്ആർ കോണ്‍ഗ്രസിന്‍റെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരുന്ന കെട്ടിടം പൊളിച്ചതിലും ടിഡിപി സർക്കാരിനെതിരേ ആരോപണം നിലവിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.