വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷ്വറന്‍സ് നിഷേധിച്ചു
വെള്ളത്തില്‍ വീണ ഫോണിന് ഇന്‍ഷ്വറന്‍സ് നിഷേധിച്ചു
Thursday, September 19, 2024 1:28 AM IST
കൊച്ചി: വെള്ളത്തില്‍ വീണ് തകരാറായ മൊബൈല്‍ ഫോണിന് ഇന്‍ഷ്വറന്‍സ് നിഷേധിച്ച സംഭവത്തില്‍ 78,900 രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സന്തോഷ്കുമാര്‍, സാംസംഗ് ഇന്ത്യ ഇലക്‌ട്രോണിക്‌സിനും ഡീലര്‍ക്കുമെതിരേ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. രണ്ട് എതിര്‍കക്ഷികളും ചേര്‍ന്ന് പരാതിക്കാരനു തുക നല്‍കാനാണു വിധി.

71,840 രൂപ വില വരുന്ന, വാട്ടര്‍ റെസിസ്റ്റന്‍റ് എന്ന് അവകാശപ്പെടുന്ന സാംസംഗിന്‍റെ മോഡലാണു വാങ്ങിയത്. ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയായ 5,390 രൂപയും ചേര്‍ത്ത് 77,230 രൂപയാണ് ഈടാക്കിയത്.

ഈ പരിരക്ഷ നില്‍ക്കുന്ന കാലയളവില്‍ത്തന്നെ ഫോണ്‍ കേടായതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍ കക്ഷിയെ ഏല്‍പ്പിച്ചു. ആവശ്യപ്പെട്ട പ്രകാരം 3,450 രൂപ നല്‍കിയിട്ടും ഫോണ്‍ റിപ്പയര്‍ ചെയ്ത് നല്‍കിയില്ല എന്നാണു പരാതിക്കാരന്‍ പറയുന്നത്.


ഫോണിനു സംഭവിച്ചത് ഫിസിക്കല്‍ ഡാമേജ് ആണെന്നാണ് എതിര്‍കക്ഷിയുടെ വാദം. ഫിസിക്കല്‍ ഡാമേജിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ കിട്ടില്ലെന്നും ഇരുകക്ഷികളും വാദിച്ചു. എന്നാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷാ കാലയളവില്‍ ഇന്‍ഷ്വറന്‍സ് തുക നിരസിക്കുന്നത് വാറണ്ടി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

78,900 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.