ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 അവസരങ്ങള്‍
ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 അവസരങ്ങള്‍
Wednesday, September 18, 2024 12:06 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്‍റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നഴ്‌സിംഗില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ ജിഎന്‍എം യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വയോജന പരിചരണം, പാലിയേറ്റീവ് കെയര്‍, ജെറിയാട്രിക് എന്നിവയില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും.

പ്രായപരിധി 38 വയസ്. താത്പര്യമുള്ളവര്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് വിശദമായ ബയോഡാറ്റ, ജര്‍മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 10നകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി അറിയിച്ചു.

ഒന്‍പതു മാസം നീളുന്ന സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുള്ളവരുമാകണം അപേക്ഷകര്‍. ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 22 വരെ നടക്കും. കഴിഞ്ഞ ആറ് മാസമായി തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്ന കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമാകും അപേക്ഷിക്കാനാവുക.


നഴ്‌സിംഗ് അസിസ്റ്റന്‍റ് തസ്തികയില്‍ കുറഞ്ഞത് 2,300 യൂറോയും രജിസ്‌ട്രേഡ് നഴ്‌സ് അംഗീകാരത്തിനു ശേഷം 2,800 യൂറോയുമാണ് (ഓവര്‍ടൈം അലവന്‍സുകള്‍ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തില്‍ എ 2 അല്ലെങ്കില്‍ ബി 1 പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കും ഇതിനോടകം ബി1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും.

നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്‍റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്‌മെന്‍റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.