നിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
നിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Wednesday, September 18, 2024 12:07 AM IST
മലപ്പുറം: വണ്ടൂരിൽ നിപ ബാധിച്ചു മരിച്ച യുവാവുമായി സന്പർക്കത്തിലായ 16 പേരുടെ സ്രവപരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പുതുതായി 80 പേരെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 50 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഇന്നലെ ഉള്‍പ്പെടുത്തിയ 80 പേര്‍ അടക്കം നിലവില്‍ 255 പേരാണു സമ്പര്‍ക്ക പട്ടികയിലുള്ളത്.

ഇതില്‍ 77 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 171 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 84 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 128 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്.

മരിച്ച 24 കാരന്‍ പഠിച്ചിരുന്ന ബംഗളൂരുവിലെ കോളജില്‍നിന്നുള്ള 30 പേരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവര്‍ ലോ റിസ്ക് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുമായി നാലു പേര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം ആറു പേര്‍ മഞ്ചേരിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.


നിപ ജാഗ്രതയുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ മുറികളും ആറ് ഐസിയു ബെഡുകളും ആറു വെന്‍റിലേറ്ററുകളും തയാറാക്കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു ശക്തമായ മാനസിക പിന്തുണയാണു നല്‍കിവരുന്നത്.

ഇന്നലെ 214 പേര്‍ക്ക് കാള്‍ സെന്‍റർ‍ വഴി മാനസിക പിന്തുണ നല്‍കാന്‍ കഴിഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി തിരുവാലി ബ്ലോക്ക് എഫ്എച്ച്സിയിലും മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സര്‍വേയും നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.