ജനുവരി എട്ട്: ആന്ധ്രയിലെ തിരുപ്പതി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്‍റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലുണ്ടായ തിക്കിലും തിരക്കിലും ആറു പേര്‍ മരിച്ചു. പത്തു ദിവസം നീളുന്ന ഉത്സവത്തിനുള്ള ടോക്കണ്‍ ജനുവരി ഒമ്പതിനു പുലര്‍ച്ചെ അഞ്ചുമണി മുതലാണു വിതരണം നിശ്ചയിച്ചിരുന്ന്. തലേദിവസം തന്നെ ആയിരക്കണക്കിന് ഭക്തര്‍ കൗണ്ടറിനു മുന്നില്‍ തമ്പടിച്ചു.

ജനുവരി 29: പ്രയാഗ്‌രാജ്

പ്രയാഗ്‌രാജില്‍ ജനുവരി 29 നു പുലര്‍ച്ചെ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടമായത് 30 പേര്‍ക്ക്. അപകടത്തില്‍ 60 പേര്‍ക്കു പരിക്കേറ്റു. മൗനി അമാവാസിയില്‍ അമൃത‌്സ്‌നാനം ചെയ്യാന്‍ തീര്‍ഥാടകര്‍ സൃഷ്ടിച്ച തിക്കും തിരക്കുമാണ് വന്‍ അപകടത്തിനു വഴിതെളിച്ചത്.


ഫെബ്രുവരി 15: ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍

തിക്കിലും തിരക്കിലും അഞ്ച് കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 18 മരണം. മഹാകുംബമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനില്‍ കയറാനുള്ള തിരക്കാണ് അപകടത്തിലേക്കു നയിച്ചത്. റെയില്‍വേ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയില്‍ ഏതാനും പേര്‍ വീണതോടെയാണ് തിക്കും തിരക്കും തുടങ്ങിയതും വലിയ അപകടത്തിനു വഴിവച്ചതും.

മേയ് 3: ഗോവ

വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്‌റായി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ അപകടത്തില്‍ മരണമടഞ്ഞത് ആറുപേര്‍. അമ്പതിലേറെപ്പേര്‍ക്കു പരിക്കേറ്റു. വലിയ ആള്‍ക്കൂട്ടവും പരിമിതമായ സുരക്ഷാ മുന്‍കരുതലുമാണ് അപകടകാരണം.