മുംബൈ: ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സുരക്ഷാ പിഴവുണ്ടായെന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. “തിക്കിലും തിരക്കിലും ആളുകള്‍ മരിച്ചതു ഞെട്ടിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ബിസിസിഐയും പങ്കുചേരുകയാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു.

ഇത്രയും വിപുലമായ രീതിയിൽ വിജയാഘോഷം സംഘടിപ്പിക്കുമ്പോള്‍ വേണ്ടത്ര മുന്‍കരുതലുകളും ആവശ്യമായ സുരക്ഷാസംവിധാനവും ഉറപ്പാക്കണമായിരുന്നു. ബംഗളൂരുവിൽ എവിടെയൊക്കെയോ വീഴ്ചകളുണ്ടായി. ഇവ പരിശോധിച്ച് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം”- അദ്ദേഹം അഭിപ്രായപ്പെട്ടു.


അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനലിലും മുംബൈയില്‍ ട്വന്‍റി-20 ലോകകപ്പ് വിജയാഘോഷത്തിലും ജനക്കൂട്ടത്തെ നിയന്ത്രിച്ചത് മാതൃകയാക്കാമായിരുന്നു.

ഐപിഎല്‍ കലാശക്കളിയിൽ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം കാണികളുണ്ടായിരുന്നു. അഹമ്മദാബാദിലും മുംബൈയിലും പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ച് സുസജ്ജമായ സുരക്ഷാക്രമീകരണങ്ങൾ ബിസിസിഐ ഒരുക്കിയെന്നും ദേവജിത് സൈകിയ അവകാശപ്പെട്ടു.