കോരാപുട്ട്: ഒഡീഷയിലെ കോരാപുട്ട് സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് മൂലം അഞ്ചു പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളുമാണ് അടുത്തടുത്ത സമയങ്ങളിൽ മരിച്ചത്.

കുത്തിവയ്പ് നൽകിയതിനെത്തു‌ടർന്നാണു മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശുക്ര മാജി, റുക്കുനി പെന്‍റിയ, ഫുൽമതി മാജി, ഭഗബൻ പരിജ, ബതി ഖര എന്നിവരാണ് മരിച്ചത്.


മരിച്ചവരുടെ കുടുംബങ്ങൾ ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തി. ഇതേത്തുടർന്ന് സ്ഥലത്ത് പോലീസിനെ വിന്യസിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.