ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
ആക്രമണം:  അഞ്ചുപേർ  അറസ്റ്റിൽ
Friday, May 3, 2024 4:51 AM IST
കാലടി: ചൊവ്വര കൊണ്ടോട്ടി ബസ്‌‌സ്റ്റോപ്പിൽ രാത്രിയിൽ സംസാരിച്ചുകൊണ്ടിരുന്നവരെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ.

മലപ്പുറം കച്ചേരിപ്പടി മണാട്ടിപ്പറമ്പ് പറക്കോടത്ത് മുഹമ്മദ് ഫൈസൽ (38), ചേർത്തല കുത്തിയതോട് ബിസ്മി മൻസിലിൽ സനീർ(31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37), ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ്(36) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മുൻ പഞ്ചായത്തംഗം സുലൈമാനെയും കൂടെയുണ്ടായിരുന്നവരെയുമാണ് ഇരുചക്ര വാഹനത്തിലും കാറിലുമായെത്തിയ സംഘം ആക്രമിച്ചത്. സുലൈമാനെ ചുറ്റിക കൊണ്ട് അടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജഗിരി ആശുപത്രിയിലും മറ്റുള്ളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.