കമ്പത്ത് കാറിൽ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
കമ്പത്ത് കാറിൽ  കുടുംബാംഗങ്ങളെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
Friday, May 17, 2024 2:06 AM IST
ചങ്ങനാശേരി: പുതുപ്പള്ളി സ്വദേശികളായ കുടുംബാംഗങ്ങളെ കമ്പത്ത് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന.

പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളും തോട്ടക്കാട്ട് വാടകതാമസക്കാരുമായ പുതുപ്പറമ്പിൽ ജോർജ് (സജി-60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സജി നല്ല ഭുസ്വത്തുള്ള കർഷകനായിരുന്നു. വെറ്റില കൃഷിയടക്കം കൃഷികൾ നടത്തിയിരുന്നു. മകൻ അഖിൽ പുതുപ്പള്ളിയിൽ സ്വന്തമായി ടെക്സ്റ്റൈൽസ് നടത്തിവരികയായിരുന്നു. ബിസിനസിലെ തകർച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ മൂലം സജിയുടെ വീടും സ്ഥലവും വിൽക്കേണ്ടി വന്നപ്പോൾ ഇവർ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

കമ്പത്തിനു സമീപം കൃഷിയിടത്തിൽ കാറിനുള്ളിൽ മരിച്ച നിലയിലാണ് സജിയുടെ കുടുംബത്തെ കണ്ടെത്തിയത്. വാകത്താനം പോലീസ് സജിയുടെ ബന്ധുക്കൾക്കൊപ്പം ഇന്നലെ രാത്രിയിൽ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.