പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
പത്തുമുതൽ 12 സീറ്റു വരെ  ലഭിച്ചേക്കുമെന്നു സിപിഐ
Friday, May 3, 2024 4:51 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു പത്തു മുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. പാർട്ടി മത്സരിച്ച നാലു മണ്ഡലങ്ങളിലും ശക്തമായ മത്സരമാണു നടന്നത്.

ഇതിൽ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിക്കുമെന്നാണ് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് വിലയിരുത്തിയത്.

വയനാട് ആണു സിപിഐ മത്സരിച്ച നാലാമത്തെ മണ്ഡലം. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം കൂടുതൽ പരിശോധന നടത്തും.

തിരുവനന്തപുരത്തെ സിപിഎം പ്രവർത്തകരും നേതാക്കളും ആറ്റിങ്ങൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനു പോയതിനെ സംബന്ധിച്ചു ചില നേതാക്കൾ എക്സിക്യൂട്ടീവിൽ സൂചിപ്പിച്ചെങ്കിലും അത്തരം ചർച്ചകൾ ഇപ്പോൾ വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ടുയർന്ന വിവാദം മുന്നണിയിൽ ഉന്നയിച്ചാൽ മതിയെന്ന നിലപാടാണു എക്സിക്യൂട്ടീവിലും നേതാക്കൾ സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.