ലൈസന്‍സ് പുതുക്കൽ : നഗരസഭാ ആരോഗ്യ, റവന്യു വിഭാഗങ്ങള്‍ നാളെയും പ്രവര്‍ത്തിക്കും
Saturday, June 29, 2024 6:57 AM IST
ചങ്ങനാശേരി: നഗരസഭയിലെ ആരോഗ്യറവന്യു വിഭാഗങ്ങള്‍ നാളെയും പ്രവര്‍ത്തിക്കും. വ്യാപാര സ്ഥാപനങ്ങളുടെ 2024-25 വര്‍ഷത്തെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ദീര്‍ഘിപ്പിച്ച കാലയളവ് നാളെ അവസാനിക്കുന്നതിനാല്‍ വ്യാപാരികളുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം.

സാധാരണ വ്യാപാര ലൈസന്‍സ് പുതുക്കേണ്ടുന്നത് മാര്‍ച്ച് ഒന്നിനാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍നിന്ന് വ്യാപാര മേഖല മുക്തമാകാത്ത സാഹചര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടിയത്.

വ്യാപാര സ്ഥാപന സ്ഥാപനങ്ങളുടെ ലൈസന്‍സ് കെസ്മാര്‍ട്ട് സോഫ്റ്റ്‌വേര്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്.
ഫീസ് അടയ്ക്കുമ്പോള്‍തന്നെ ലൈസന്‍സ് ലഭിക്കും. ലൈസന്‍സ് പുതുക്കുന്നതിന് ഹരിതകര്‍മ സേനകള്‍ക്കുള്ള ഫീസ്, തൊഴില്‍ കെട്ടിട നികുതികള്‍, നഗരസഭാ കെട്ടിടമാണെങ്കില്‍ അവയുടെ വാടക, ഏതെങ്കിലും നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അവ എന്നിവ കുടിശിക തീര്‍ത്തിരിക്കണം.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി ആവശ്യമായ സംരംഭങ്ങള്‍ ആണെങ്കില്‍ ബോര്‍ഡ് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ അവ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നിവ അപേക്ഷയ്‌ക്കൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
നാളേക്കുശേഷം ലൈസന്‍സ് പുതുക്കുന്നതിന് പിഴയും ലേറ്റ് ഫീയും ഒടുക്കേണ്ടതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി എല്ലാ വ്യാപാരികളും തങ്ങളുടെ ലൈസന്‍സ് സമയപരിധിക്ക് അകം പുതുക്കണമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.