• Logo

Allied Publications

Europe
മാര്‍പാപ്പായ്ക്ക് ‘സാരഥി’യായി മലയാളി
Share
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെ പൊതുസന്ദര്‍ശന സമയത്ത് വീല്‍ചെയറില്‍ കൊണ്ടുപോകാനുള്ള അപൂര്‍വാവസരം മലയാളിയെ തേടിയെത്തി. അങ്കമാലി കറുകുറ്റി പാലിശേരി സ്വദേശി ഫ്രാന്‍സിസ് അരീയ്ക്കലിനാണ് അല്പനേരമെങ്കിലും മാർപാപ്പയുടെ സാരഥിയാകാനുള്ള ഭാഗ്യനിയോഗം ലഭിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണു പൊതു സന്ദർശനസമയത്ത് മാർപാപ്പയെ ഫ്രാന്‍സിസ് വീല്‍ചെയറില്‍ വഹിച്ചത്. മാർപാപ്പയോടും വീല്‍ചെയറില്‍ അദ്ദേഹത്തെ വഹിച്ച അംഗരക്ഷകരോടും അനുവാദം ചോദിച്ചപ്പോഴാണ് ഫ്രാന്‍സിസിന് വ്യത്യസ്തമായ ആ അവസരം ലഭിച്ചത്.

വീല്‍ചെയറില്‍ ഫ്രാന്‍സിസിന്‍റെ മാതാപിതാക്കളുടെ അടുത്തെത്തി അവരെ മാർപാപ്പ ആശീര്‍വദിച്ചു. തന്നെ വീല്‍ചെയറില്‍ തള്ളിനീക്കിയ ഫ്രാന്‍സിസിനു കൊന്ത സമ്മാനമായി നല്‍കാനും മാർപാപ്പ മറന്നില്ല.

ഫ്രാന്‍സിസ് വീല്‍ചെയറില്‍ തന്നെ വഹിക്കുന്നതിന്‍റെ ചിത്രം മാർപാപ്പയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 25 വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന ഫ്രാന്‍സിസ് അരീയ്ക്കല്‍ കുടുംബത്തോടൊപ്പമാണു വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയത്.

മാര്‍പാപ്പയെ വീല്‍ചെയറില്‍ വഹിക്കാനുള്ള അവസരം ജീവിതത്തിലെ വലിയ അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനം ശനി‌യാഴ്ച.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' ശനി‌യാഴ്ച ബർമ
ഓണംസർഗസംഗമം സംഘടിപ്പിച്ച് ലിമ വേൾഡ് ലൈബ്രറി.
കോട്ടയം: സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബിൽ
മെജുഗൊറെ മരിയൻ തീർഥാടനത്തിന് വത്തിക്കാന്‍റെ അംഗീകാരം.
വത്തിക്കാൻ: വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്‌നിയ ആൻഡ് ഹെർസഗോവിന(പഴയ യുഗോസ്ലാവിയ) യിൽപ്പെട്ട മെജുഗോറെയിലെ മ
യൂറോപ്യന്‍ യൂണിയൻ കുടിയേറ്റ, അഭയ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി നെതര്‍ലന്‍ഡ്സ്.
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ത്ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര
ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ്‌സ് കുർബാന സെന്‍റർ ഓണാഘോഷം: ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഉദ്‌ഘാടനം ചെയ്യും.
ഡബ്ലിൻ: സെന്‍റ് ജോസഫ് സീറോമലബാർ കമ്യൂണിറ്റി ബ്ലാക്ക്റോക്കിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓണാഘോഷ പരിപാടി നടക്കും.