ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍
Wednesday, June 26, 2024 7:00 AM IST
മണര്‍കാട്: കൊലപാതകശ്രമക്കേസില്‍ കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ സുദര്‍ശനം മനു കൃഷ്ണനെ (34) യാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2020 നവംബര്‍ 22നു വടവാതൂര്‍ സ്വദേശിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ മണര്‍കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പിന്നീട് കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോയി. ഇത്തരത്തില്‍ ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.


മണർകാട് സ്റ്റേഷൻ എസ്എച്ച്ഒ ജി. അനൂപ്,സിപിഒ മാരായ സുരേഷ്, അരുൺ, വിജേഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മനു കൃഷ്ണനെ റിമാൻഡ് ചെയ്തു.