വായ്പ കുടിശികയുടെ പേരിൽ ഭൂമി കരസ്ഥപ്പെടുത്താൻ അനുവദിക്കില്ല: എഫ്ആർഎഫ്
Friday, July 5, 2024 5:33 AM IST
മാനന്തവാടി: വായ്പ കുടിശികയുടെ പേരിൽ കർഷകരുടെ ഭൂമി കരസ്ഥപ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കം ഫാർമേഴ്സ് റിലീഫ് ഫോറം അനുവദിക്കില്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വായ്പ തിരിച്ചടവ് മുടക്കിയ കർഷകരെ തെരുവാധാരമാക്കുന്ന നടപടികളുമായി ബാങ്കുകൾ രംഗത്തുവന്നിരിക്കയാണ്. കുടിശിക തിരിച്ചടവിന് കർഷകർക്കു സാവകാശം അനുവദിക്കണം. കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരോട് ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണം.

ഭൂമി കരസ്ഥപ്പെടുത്തൽ അവസാനിപ്പിക്കണം. ജില്ലയിൽ കടക്കെണിയിൽപ്പെട്ട കർഷകരുടെ യോഗം ഒൻപതിന് രാവിലെ 11ന് പനമരം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജില്ലാ കണ്‍വീനർ എ.എൻ. മുകന്ദൻ, സെക്രട്ടറി എ.സി. തോമസ്, ട്രഷറർ ടി. ഇബ്രായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. പുരുഷോത്തമൻ, ഒ.ആർ. വിജയൻ, അപ്പച്ചൻ ചീങ്കല്ലേൽ എന്നിവർ പങ്കെടുത്തു.