Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
മനസും ചര്‍മരോഗങ്ങളും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍...
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോ...
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോ...
മനസേ...കൈവിട്ടു പോകല്ലേ
Previous
Next
Sthreedhanam
ഭക്ഷണത്തിന്റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
ലോകത്തിലെ ഭക്ഷണം എല്ലാം രുചിച്ചുനോക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? അതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. ഏതെങ്കിലും ഒരു ആഡംബര യാത്രക്കപ്പലില്‍ യാത്ര ചെയ്യുക. ലോകോത്തര വിഭവങ്ങള്‍ തേടി ഇനി നാടുതോറും അലയേണ്ടതില്ല. എല്ലാം ഒരു കുടക്കീഴില് ഒരുക്കിയിരിക്കുകയാണ് ഈ കപ്പലില്‍. ഭക്ഷണത്തിന്റെ പറുദീസ എന്നു വിശേഷിപ്പിക്കാവുന്ന ഹോളണ്ട് അമേരിക്ക ലൈനിന്റെ വെസ്റ്റര്‍ഡാം എന്ന ആഡംബരക്കപ്പലിലെ എക്സിക്യൂട്ടീവ് ഷെഫ് ആയ
ബിറ്റാ കുരുവിള
സംസാരിക്കുന്നു...
രുചിവൈവിധ്യം ഒരുക്കി
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടന് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്. ലോകത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരും ഉണ്ടാകും. എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്തുകയാണ് എക്സിക്യൂട്ടീവ് ഷെഫായ എന്റെ ഉത്തരവാദിത്വം. 2500 യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ ദിവസവും എല്ലാ നേരങ്ങളിലും നാലായിരത്തോളം പേര്‍ക്ക് വിഭവങ്ങളൊരുക്കണം. പന്ത്രണ്ട് റസ്റ്റോറന്റുകളും ബാറുകളുമുണ്ട്. എട്ടു കിച്ചണുകളിലാണ് ഈ വിഭവങ്ങളെല്ലാം തയാറാക്കുന്നത്.
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കു പുറമേ കൊഷേര് ഫുഡ്, ഗ്ലൂന്‍ ഫ്രീ, ലാക്ടോസ് ഫ്രീ, കീറ്റോ ഡയറ്റ്, ഷുഗര്‍ ഫ്രീ തുടങ്ങി പ്രത്യേക ഡയറ്റ് ഭക്ഷണങ്ങളും ആവശ്യമനുസരിച്ച് കപ്പലില്‍ ലഭ്യമാക്കും. സാലഡും ഓംലറ്റും പാസ്തയും പീസയും നൂഡില്‍സും വാഫിളും എല്ലാം നമുക്ക് ഇഷ്ടമുള്ള ചേരുവകള്‍ ചേര്‍ത്ത് തയാറാക്കും. 24 മണിക്കൂറും ഭക്ഷണം ലഭിക്കുന്ന ലിഡോ മാര്‍ക്കറ്റ് റസ്റ്റോറന്റും റോര്ഡാം ഡൈനിംഗ് റൂമും എപ്പോഴും ഫുള്ളായിരിക്കും.
ഡൈനിംഗ് റൂമില്‍ രണ്ടു നിലകളിലായി 1200 സീറ്റിംഗ് കപ്പാസിറ്റിയാണുള്ളത്. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയാണ് ഡിന്നര്‍ ടൈം. ഭക്ഷണം സൗജന്യമാണെങ്കിലും സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാത്രമല്ല നിശ്ചിത തീം അനുസരിച്ച് കാഷ്വല്‍, ഫോര്‍മല്‍ വസ്ത്രങ്ങള്‍ അണിഞ്ഞു വേണം ഡൈനിംഗ് റൂമില്‍ എത്താന്‍. ഏറ്റവും തിരക്ക് കിച്ചണില്‍ ഉണ്ടാകുന്ന സമയം ഇതാണ്.
ഇതുകൂടാതെ സ്പെഷാലിറ്റി റസ്റ്റോറന്റുകളുണ്ട്. അവിടെ ഭക്ഷണം കഴിക്കാന്‍ പ്രത്യേക ചാര്‍ജ് നല്‍കണം. റൂമില്‍ ഓര്‍ഡറനുസരിച്ചും ഭക്ഷണം എത്തിച്ചു നല്‍കും. ദിവസവും വൈകുന്നേരം നാലിനാണ് ഡിന്നറിനുള്ള മെനു രുചിച്ചു നോക്കി ചെക്ക് ചെയ്യുന്നത്. എക്സിക്യൂട്ടീവ് ഷെഫ് അപ്രൂവ് ചെയ്താലേ ആ വിഭവം ടേബിളില്‍ എത്തൂ.
? ഒരാള്‍ക്ക് കഴിക്കാന്‍ നല്കുന്ന ഭക്ഷണത്തിന് കണക്കുണ്ടോ
ഓരോ റസ്റ്റോറന്റ് അനുസരിച്ചാണ് ഭക്ഷണത്തിന്റെ ലഭ്യത. അളവില്ലാത്ത ഭക്ഷണം, ഇഷ്ടമനുസരിച്ച് എത്ര വേണമെങ്കിലും കഴിക്കാവുന്ന റസ്റ്റോറന്റുകളുണ്ട്. 24 മണിക്കൂറും ആവോളം ഭക്ഷണം ആസ്വദിക്കാവുന്ന റസ്റ്റോറന്റുകളാണിത്. നിശ്ചിത സമയത്ത് സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് ഓര്‍ഡറനുസരിച്ച് ഭക്ഷണം തയാറാക്കി നല്കുന്ന രണ്ടു നിലകളിലായുള്ള ഡൈനിംഗ് റൂമുണ്ട്. കൂടാതെ നിശ്ചിത ചാര്‍ജ് നല്കി ഇഷ്ടഭക്ഷണം പ്രത്യേകമായി തയാറാക്കിക്കാവുന്ന സ്പെഷാലിറ്റി റസ്റ്റോറന്റുകളുണ്ട്. ഓരോ ആഡംബരക്കപ്പലുകളിലെയും സ്പെഷാലിറ്റി റസ്റ്റോറന്റുകള്‍ വിഭിന്നമാകാം. ഞങ്ങളുടെ ആഡംബരക്കപ്പലില്‍ ഒരു ഡസനിലധികം റസ്റ്റോറന്റുകളും ബാറുകളുമുണ്ട്.
കനലെത്തോ ഇറ്റാലിയന്‍ ഫൈന്‍ ഡൈനിംഗ് റസ്റ്റോറന്റ്, പിനാക്കിള്‍ ഗ്രില്‍ റെസ്റ്റോറന്റ് തുടങ്ങിയവ പെയ്ഡ് റസ്റ്റോറന്റുകളാണ്.
? ഭക്ഷണത്തിന് ഏറ്റവും കൂടുതല്‍ ആള്ക്കാര് എത്തുന്നത് ഏതു റെസ്റ്റോറന്റിലാണ്
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലിഡോ മാര്‍ക്കറ്റിലാണ് കപ്പലിനുള്ളിലെ വിനോദ സഞ്ചാരികള്‍ ഏറ്റവും സമയം ചെലവഴിക്കുന്നതെന്ന് പറയാം. പേരു പോലെ തന്നെ ഇത് ലോകോത്തര ഭക്ഷണ മാര്‍ക്കറ്റാണ് എന്നു പറയാം. ഇവിടെ ആദ്യം കയറുമ്പോള്‍ എവിടെ തുടങ്ങണം എന്ന് അന്തിച്ചു നിന്നുപോകും. അത്രയധികം വെറൈറ്റി വിഭവങ്ങള്‍ അണിനിരത്തിയിട്ടുണ്ട്. ഏതു സമയത്തും ഇവിടെ കാപ്പിയും ചായയും ലഭ്യമാണ്. ഇഷ്ടമനുസരിച്ച് ഇവിടെ നിന്ന് വിഭവങ്ങള്‍ സ്വയം എടുത്ത് ഇഷ്ടംപോലെ കഴിക്കാം. അല്ലെങ്കില്‍ പറഞ്ഞാല്‍ മതി ഇഷ്ടമനുസരിച്ചുള്ള വിഭവങ്ങള്‍ തയാറാക്കി നല്കാന് ക്രൂ റെഡിയാണ്. ഹെല്‍ത്ത് അലര്‍ട്ടുള്ള സമയമാണെങ്കില്‍ സ്റ്റാഫ് തന്നെ വിളമ്പി നല്‍കും.
ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍
ബ്രേക്ക് ഫാസ്റ്റ് സമയത്ത് ഹെല്‍ത്തി ബാറിലാണ് കൂടുതല്‍ തിരക്കുണ്ടാകുക. നട്സ്, സീരില്സ്, ഫ്രഷ് വെജിറ്റബിള്‍സ് തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
കോള്‍ഡ് മീറ്റ് ആന്‍ഡ് കോള്‍ഡ് കട്സ്, ചോയിസ് ഓഫ് ബ്രേക്ക്ഫാസ്റ്റ് സ്വീറ്റ് റോള്‍സ് ആന്‍ഡ് പേസ്ട്രീസ്, സ്മോക്ക്ഡ് സാല്‍മണ്‍ വിത്ത് ബേഗിള്‍, വെറൈറ്റി ഓഫ് എഗ് പ്രിപ്പറേഷന്‍, ലൈവ് പാന്‍ കേക്ക്, ലൈവ് വാഫിള്‍, ലൈവ് ക്രപ്സ്, ചോയിസ് ഓഫ് ബ്രേക്ക്ഫാസ്റ്റ്, എഗ് സാന്ഡ്വിച്ചസ്, ജ്യൂസുകള്‍, ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ്, ഏഷ്യന്‍ കോഞ്ചി, ഇന്‍ഡ്യന്‍ ബ്രേക്ക്ഫാസ്റ്റ്, ഡ്രൈ നട്സ്, ഡ്രൈഫ്രൂട്സ,് ഫ്രഷ് ഫ്രൂട്സ്, ഡയറി ഉത്പന്നങ്ങളായ വിവിധതരം ചീസ്, മില്‍ക്ക്, യോഗര്‍ട്ട്, ഇറ്റാലിയന്‍ ബ്രേക്ക്ഫാസ്റ്റ്, ഫ്രിട്ടാ, മുസിലി തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിഭവങ്ങള്‍ ലഭ്യമാണ്. 40 ലധികം വ്യത്യസ്ത തരത്തിലുള്ള ബ്രെഡുകളാണ് ബ്രെഡ് ബേക്കറികളില്‍ തയാറാക്കുന്നത്.
ലഞ്ച്, ഡിന്നര്‍ വിഭവങ്ങള്‍
ലിഡോ മാര്‍ക്കറ്റിലെ സാലഡ് സ്റ്റേഷന്, ഡൈവ് ഇന്‍ ബര്‍ഗര്‍ സ്റ്റേഷന്, മെക്സിക്കന്‍ ടാക്കോ ബാര്‍, ന്യൂയോര്‍ക്ക് പിസ സെന്റര്‍, ഫ്രഷ് ജെലാത്തോ ഐസ്ക്രീം സ്റ്റേഷന്, ലൈവ് സാന്ഡ്വിച്ച് ബാര്‍, ലൈവ് ഇറ്റാലിയന്‍ പാസ്താ സ്റ്റേഷന്, തീംഡ് ഏഷ്യന്‍ കോര്‍ണര്‍ (തായ്, ജാപ്പനീസ്, വിയറ്റ്നാമീസ്, ഇന്‍ഡ്യന്‍, മലേഷ്യന്‍, ചൈനീസ്, ഇന്‍ഡോനേഷ്യന്‍, ഫിലിപ്പിനോസ്, സിംഗപ്പൂരിയന്‍, പാന്‍ ഏഷ്യന്‍ തുടങ്ങിയവ), സൂപ്സ് ആന്‍ഡ് ബ്രെഡ് സ്റ്റേഷന്, ജാപ്പനീസ് സുഷി സ്റ്റേഷന്, ഫ്രഷ് ഫ്രൂട്ട് സ്റ്റേഷന് എന്നിവിടങ്ങളിലാണ് ലഞ്ച്, ഡിന്നര്‍ സമയത്ത് തിരക്കുള്ളത്.
ഡൈനിംഗ് റൂമില്‍ ഓരോ ദിവസവും പ്രത്യേക മെനു ഉണ്ട്. മൂന്നു തരം അപ്പിറ്റൈസര്‍, രണ്ടു തരം സൂപ്പ്, രണ്ടു തരം സലാഡ്, മൂന്ന് വ്യത്യസ്ത സീഫുഡ്, അഞ്ച് തരം മീറ്റ്, ഒരു വെജിറ്റേറിയന്‍ പാസ്ത എന്നിവയാണ് മെയിന്‍ കോഴ്സ്, മൂന്ന് റഗുലര്‍ ഡെസേര്ും ഒരു ഷുഗര്‍ ഫ്രീ ഡസേര്ട്ടും, വിവിധതരം ഐസ്ക്രീമുകള്‍, ചീസ് ആന്‍ഡ് ഫ്രൂട്സ് എന്നിങ്ങനെ ആറു കോഴ്സ് സെറ്റ് മെനുവാണിത്. സര്‍ഫ് ആന്‍ഡ് ടഫ് (ഗ്രില്‍ഡ് ലോബ്സ്റ്ററും മീറ്റും അടങ്ങിയ വിഭവം) ആണ് ഏറ്റവും പോപ്പുലറായ വിഭവം. റോസ്റ്റഡ് ഓസ്ട്രേലിയന്‍ ലാംപ് ചോപ്സ്, വിവിധതരം മീറ്റ് സ്റ്റേക്കുകള്‍, സാല്‍മണ്‍, ഹാലിബ്, പ്രോണ്‍സ് തുടങ്ങിയവയെല്ലാം മെനുവില്‍ ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്യുന്ന വിഭവമാണ്.
കളര്‍ഫുള്‍ ഡെസേര്് സ്റ്റേഷന്
നൂറിലധികം വെറൈറ്റി പേസ്ട്രികള്‍, 25 തരം കപ്പ് കേക്കുകള്‍, മാക്കറോണികള്, കുക്കീസ്, ഐസ്ക്രീമുകള്‍, വിവിധ തരം പൈ വിഭവങ്ങള്‍ തുടങ്ങി വര്‍ണാഭവും അത്യാകര്‍ഷകവുമായ സ്ഥലമാണ് ഡെസേര്‍ട്ട് സ്റ്റേഷന്. ഇവിടെയും ഇഷ്ടമുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ ദിവസവും വിവിധ തരത്തിലും രുചിയിലും ആകൃതിയിലുമുള്ള വ്യത്യസ്ത തരം വിഭവങ്ങളാണുണ്ടാവുക.
.
തീം ഫെസ്റ്റിവല്‍സ്
ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ക്രൂസ് ചെയ്യുന്ന രാജ്യങ്ങളനുസരിച്ച് തീം ഫെസ്റ്റിവല്‍സ് ഒരുക്കാറുണ്ട്. പ്രാദേശിക വിഭവങ്ങളാണ് ഇതിന്റെ പ്രത്യേകത. മിക്ക രാജ്യങ്ങളിലെയും വിശേഷ ദിവസങ്ങളിലും തീം ഫെസ്റ്റിവലും ഹെറിറ്റേജ് ഡിന്നറും നടത്താറുണ്ട്. മെക്സിക്കന്‍, ഗ്രീക്ക്, ഇറ്റാലിയന്‍, ഇന്‍ഡ്യന്‍, റഷ്യന്‍, കരീബിയന്‍, ഹവായിന്‍, അലാസ്ക്കന്‍, ചൈനീസ് തുടങ്ങി സന്ദര്‍ശിച്ച രാജ്യങ്ങളിലെ രുചിഭേദങ്ങള്‍ ഇതുവഴി ആസ്വദിക്കാന്‍ യാത്രക്കാര്‍ക്കു കഴിയും.
?എന്താണ് സെയില്‍ എവേ പാര്‍ട്ടി
അഞ്ചു മണിക്കു മുന്‍പായി പോര്‍ട്ടു വിടുന്ന ദിവസങ്ങളില്‍ നാലു മുതല്‍ അഞ്ചു വരെ ഡെസ്റ്റിനേഷന്‍ സെയില്‍ എവേ പാര്‍ട്ടികളും ഓപ്പണ്‍ പൂള് ഡക്ക് ഏരിയായില്‍ ഒരുക്കുന്നു. പെയ്ഡ് ഡ്രിങ്ക്സ് വിത്ത് ഫ്രീ സ്നാക്ക്സ് ആണ് ഒരുക്കുക. നാവില്‍ കൊതിയൂറുന്ന ബാര്‍ബിക്യൂ, ഗ്രില്‍ഡ് വിഭവങ്ങളാണ് ഇതിന്റെ ആകര്‍ഷണം.
? ഒരു ദിവസം എത്ര മീല്‍സ് വേണം
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ക്ക് ദിവസവും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍, ലേറ്റ്നൈറ്റ് സ്നാക്ക്സ് തുടങ്ങിയവ തയാറാക്കണം. ഒരു ദിവസം 16,000 മീല്‍സ് തയാറാക്കണം. മൂന്നും നാലും എട്ടും തവണ വരെ കഴിക്കുന്നവരുണ്ട്.
? ഭക്ഷണ സാധനങ്ങള്‍ എത്ര ദിവസത്തേക്ക് ലോഡു ചെയ്യും
സാധാരണയായി ക്രൂസിന്റെ ദൈര്‍ഘ്യമനുസരിച്ച് 7, 14 ,21 എന്നിങ്ങനെയുള്ള ദിവസത്തേക്കു ഭക്ഷ്യ പാനീയ സാമഗ്രികള്‍ ഹോം പോര്‍ട്ടില്‍ നിന്നു തന്നെ ലോഡ് ചെയ്യും. ഡെക്ക് ഒന്നിലെ പ്രത്യേക ഡോര്‍ വഴി സാധനങ്ങള്‍ കയറ്റി ആ നിലയുടെ തൊട്ടു താഴെയുള്ള ഡെക്ക് എ, ഡെക്ക് ബി എന്നീ രണ്ടു നിലകളിലെ സ്റ്റോര്‍ റൂമുകളിലാണ് സംഭരിക്കുക. ഫ്രൂട്സ്, വെജിറ്റബിള്‍സ്, ഡ്രൈ പ്രൊവിഷന്‍സ്, ബിവറേജ്, ഡയറി പ്രൊഡക്ട്സ്, മത്സ്യ മാംസാദികള്‍ തുടങ്ങിയവയെല്ലാം തരംതിരിച്ചു സൂക്ഷിക്കാന്‍ പ്രത്യേകം മുറികളുണ്ട്. മത്സ്യമാംസാദികള്‍ പോലെയുള്ള സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഏകദേശം 2500 ചതുരശ്ര അടി വലിപ്പമുള്ള എട്ട് ഫ്രിഡ്ജുകളുണ്ട്. മൂന്നാഴ്ചത്തേക്കുവരെയുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട്.
? ഒരാഴ്ചത്തെ ഭക്ഷണത്തിന് എത്ര ചെലവു വരും
ഒരാഴ്ചത്തേക്ക് ഏകദേശം അഞ്ചു കോടി രൂപയുടെ ഭക്ഷണ പാനീയങ്ങള്‍ വേണ്ടിവരും. ഏകദേശം 1,80,000 കിലോ (180 ടണ്‍) ഭക്ഷണ പാനീയങ്ങള്‍ ആവശ്യമാണ്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ക്രൂസ് നടത്തുന്നത് ജീവിതകാലം മുഴുവന്‍ മധുരതരമാക്കും. ഏറ്റവും ഗുണമേന്മയുള്ള ലോകോത്തരവിഭവങ്ങള് ആവോളം ആസ്വദിക്കാമെന്നതു തന്നെയാണ് ക്രൂസ് യാത്രയുടെ ആകര്‍ഷണീയത.
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
സമീകൃതാഹാരത്തിന്റെ പ്രസക്തി
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്
ആരാണ് ഉപഭോക്താവ്
പണം കൊടുത്തുകൊണ്ട് സാധനമോ അല്ലെങ്കില്‍ സേവനമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ആളെ ഉപഭോക്താവ് എന്നു വിളിക്കാം. സൗജന്യമാ
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. മക്കള്‍ക
നെയ്ത്തു ജീവിതങ്ങളുടെ ഊടും പാവും നെയ്യുന്ന അഞ്ജലി
രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ആയതോടെ നെയ്ത്തുശാലകളിലെ തറികളും നിശബ്ദമായി. ആഘോഷ കാലത്തെ വിപണി ലക്ഷ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഇന്‍
കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും
പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സ
കോവിഡ് കാലത്തെ രാഷ്ട്രീയപാഠങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി തീര്‍ക്കുന്നു. സ
എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
കോവിഡ് 19 ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന ചെറിയ പനിയും തലവേദനയും കോവിഡിന്റെ ലക്ഷണമാണോയെന്ന
ഡോക്ടര്‍ ആക്ടര്‍
കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകള
കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് 19 മഹാമാരിയുടെ ആറു മാസത്തിനുശേഷം 90 ലക്ഷത്തിലേറെ രോഗബാധിതരും ാലു ലക്ഷത്തോളം മരണവും, പിന്നെ പ്രതീക്ഷ പകരുന്ന ഒരു പ
Latest News
കെഎസ്ആർടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല; വ്യാപക ക്രമക്കേടെന്ന് എംഡി
കോവിഡ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിന് ഇന്ത്യയിൽ തുടക്കമെന്ന് പ്രധാനമന്ത്രി
മലപ്പുറത്ത് ടിപ്പർ ഇടിച്ച് രണ്ടു വയസുകാരൻ മരിച്ചു
ആ"ശ്വാസ' തീരം തേടി; കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
Latest News
കെഎസ്ആർടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല; വ്യാപക ക്രമക്കേടെന്ന് എംഡി
കോവിഡ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യത്തിന് ഇന്ത്യയിൽ തുടക്കമെന്ന് പ്രധാനമന്ത്രി
മലപ്പുറത്ത് ടിപ്പർ ഇടിച്ച് രണ്ടു വയസുകാരൻ മരിച്ചു
ആ"ശ്വാസ' തീരം തേടി; കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top