അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത്  തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
Tuesday, January 11, 2022 12:00 PM IST
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്‍ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ്ധേയായ അര്‍ച്ചനയിപ്പോൾ മനോഹരമായ നെറ്റിപ്പട്ടങ്ങൾ നിർമിച്ചും വിസ്മയമാകുകയാണ്.

ലോക്ഡൗൺ തന്ന അവസരങ്ങൾ

ലോക് ഡൗൺ സമയത്താണ് അര്‍ച്ചന കമ്മല്‍ നിര്‍മാണത്തിലൂട സംരംഭകയാകുന്നത്. ഇപ്പോള്‍ കമ്മൽ മാത്രമല്ല മനോഹരമായ നെറ്റിപ്പട്ടങ്ങളും നിർമ്മിച്ച് അതിലൂടെ വരുമാനം നേടുകയാണ് ഈ മിടുക്കി.

കായംകുളം രാമപുരം അര്‍ച്ചനയില്‍ ശശികുമാറിന്‍റെയും സന്താനവല്ലിയുടെയും മകളാണ് എസ്. അര്‍ച്ചന. കായംകുളം ഗവൺമെന്‍റ് ബോയ്സ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് .

കൂട്ടുകാർക്കൊരു സമ്മാനം

ആദ്യം കൂട്ടുകാര്‍ക്ക് സമ്മാനമായിട്ടാണ് കമ്മലുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. ആവശ്യക്കാര്‍ കൂടിയതോടെ ഓര്‍ഡര്‍ അനുസരിച്ച് കമ്മലുകള്‍ നിര്‍മിച്ചു നല്‍കാന്‍ തുടങ്ങി.അതോടെ ചെറിയ തോതിൽ വരുമാനവും വന്നു തുടങ്ങി. കമ്മൽ നിർമാണ സാമഗ്രികൾ വാങ്ങാൻ കടയിലെത്തിയപ്പോഴാണ് അലങ്കാര നെറ്റിപ്പട്ടം ശ്രദ്ധയിൽപ്പെടുന്നത്.

പിന്നെ ഒരു കൈ നോക്കിയാലോ എന്ന ചിന്തയിൽ നേരെ യൂടുബിൽ കയറി. അതിൽ നിന്നും നിർമാണ രീതി കണ്ട മനസിലാക്കി. പിന്നെ അത് പഠിച്ചു.ഒടുവിൽ മനോഹരമായ നെറ്റിപ്പട്ടം സ്വന്തം കര വിരുതിൽ തീർത്തു.

കുഞ്ഞ് കുഞ്ഞ് വരുമാനങ്ങൾ

അര്‍ച്ചനയെന്ന കുഞ്ഞു സംരംഭകയ്ക്ക് നെറ്റിപ്പട്ട നിർമാണവും നല്ലൊരു വരുമാനമാര്‍ഗം കൂടിയാണിപ്പോൾ.നെറ്റപ്പട്ടവും കമ്മലുകളും ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ചാണ് നിർമിച്ചു നൽകുന്നത്.


ഇഷ്ടപ്പെട്ട ഡിസൈനുകൾ, വസ്ത്രത്തിന്‍റെ നിറത്തിന് അനുയോജ്യമായത് എന്നിങ്ങനെയാണ് കമ്മലുകൾക്കുള്ള ഡിമാൻഡ്. നെറ്റിപ്പട്ടങ്ങൾ കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കുമുള്ള സമ്മാനമായാണ് പലരും ആവശ്യപ്പെടുന്നത്. ഇപ്പോൾ കമ്മലിനെന്ന പോലെ നെറ്റിപ്പട്ടങ്ങൾക്കും ഡിമാൻഡ് ഏറെയാണ്.

സോഷ്യൽ മീഡിയയാണ് വിപണി

സോഷ്യൽ മീഡിയയാണ് അർച്ചനയുടെ വിപണി. കാരണം അർച്ചനയുടെ കരവിരുത് കണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഓർഡറുകൾ ഏറെയും എത്തുന്നത്. ഫെവിക്രിൽ മോള്‍ഡിറ്റ് ക്ലേയും ഫാബ്രിക് പെയിന്‍റും ഉപയോഗിച്ചാണ് കമ്മലുകള്‍ നിര്‍മ്മിക്കുന്നത്.

കമ്മല്‍, നെറ്റിപ്പട്ടം എന്നിവയ്ക്കു പുറമെ വ്യത്യസ്തമായ പതിനഞ്ചോളം പ്ലാസ്റ്റിക് രഹിത കലാ സൃഷ്ടികളും അര്‍ച്ചനയുടെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്.

നൂറോളം ബോട്ടില്‍ ആര്‍ട്ടുകൾ,പ്ലാസ്റ്റര്‍ ഒഫ് പാരിസ് കൊണ്ടുള്ള നിര്‍മിതികള്‍, സ്‌ക്രാപ്പ് ബുക്ക്, എക്സ്പ്ലോഷന്‍ ബോക്സ്, ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവ, എംബ്രോയിഡറി വര്‍ക്കുകള്‍, സാരി ആര്‍ട്ട്, പേപ്പറുകൊണ്ടുള്ള പൂക്കള്‍, വാള്‍ ഹാങ്ങിംഗ്, ലീഫ് എക്സ്പ്രെഷന്‍ ആര്‍ട്ട്, മ്യുറല്‍ പെയിന്‍റിംഗ്, ഡ്രീം ക്യാച്ചര്‍ എന്നിങ്ങനെ പോകുന്നു അർച്ചന എന്ന മിടുക്കിയുടെ കരവിരുതിന്‍റെ പട്ടിക.

നൗഷാദ് മാങ്കാംകുഴി