Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കിഷ്‌കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയും ഒന്നിക്കുന്ന ത്രില്ലര്‍ മിസ്റ്ററി ഡ്രാമ ‘കിഷ്‌കിന്ധാകാണ്ഡം’ റിലീസിനൊരുങ്ങി. അപര്‍ണ ബാലമുരളിയാണു നായിക. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, ഇഷാന്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍. തിരക്കഥ, ഛായാഗ്രഹണം ബാഹുല്‍ രമേശ്. നിര്‍മാണം ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ജോബി ജോര്‍ജ്. ദിന്‍ജിത്ത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

അമ്മിണിപ്പിള്ളയില്‍നിന്നു വേറിട്ട ജോണര്‍...?

എപ്പോഴും ഫണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് തന്നെ ചെയ്യണമെന്നില്ല. എന്നിൽ ആവേശമുണർത്തുന്ന എന്തും എനിക്കു ബൂസ്റ്റാണ്. ആളുകള്‍ നല്ല പടങ്ങള്‍ സ്വീകരിക്കുന്ന കാലമാണല്ലോ. കുറേക്കാലത്തിനു ശേഷം എന്തായാലും ഈ സിനിമ ചെയ്‌തേ പറ്റുകയുള്ളൂ എന്ന തോന്നല്‍ ഇതിന്‍റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഉണ്ടായി. ഏറെ ജിജ്ഞാസയുണര്‍ത്തുന്ന, അമ്പരപ്പിക്കുന്ന പല സംഭവങ്ങള്‍ കോര്‍ത്തിണക്കിയ സ്‌ക്രിപ്റ്റ്. അമ്മിണിപ്പിള്ളയുടെ കാമറ ചെയ്ത, ബാഹുലാണ് ഇതിന്‍റെ സ്‌ക്രിപ്‌റ്റൊരുക്കിയത്.



ഏറെ പ്രതിഭാസ്പര്‍ശമുള്ള സ്‌ക്രീന്‍ റൈറ്ററാണ്. കഥാഗതിയെക്കുറിച്ചുള്ള ആകാംക്ഷയിൽ പ്രേക്ഷകരെക്കൊണ്ടും അന്വേഷിപ്പിക്കുന്ന രീതിയിലാണ് ബാഹുലിന്‍റെ കഥപറച്ചില്‍. എട്ടു ദിവസംകൊണ്ടു പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റാണിത്. ആസിഫുമായി അടുത്ത വ്യക്തിബന്ധമുള്ളതിനാല്‍ പെട്ടെന്നു കഥ പറയാന്‍ സാഹചര്യമുണ്ടായി. അങ്ങനെ അതിവേഗം ഇതു പ്രോജക്ടായി. ഗുഡ്‌വില്‍ പ്രൊഡക്ഷനായതിനാല്‍ ഒന്നിലും ടെന്‍ഷനുണ്ടായില്ല.

വാനരരാജ്യം കിഷ്‌കിന്ധയും ഈ സിനിമയും തമ്മില്‍..?

അതിന് ഈ പടവുമായി മിത്ത് രീതിയിലുള്ള ബന്ധമില്ല. ഇതിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍... ആ ആവാസവ്യവസ്ഥയുടെ ഭാഗമാണ് ഇതിലെ കുരങ്ങന്മാര്‍. ആ പേരിലൊരു കൗതുകവുമുണ്ടല്ലോ. നിലമ്പൂരിലെ കല്ലേപ്പതി റിസര്‍വ് ഫോറസ്റ്റ് മേഖലയിലുള്ള ഗ്രാമത്തിലെ നാലേക്കര്‍ കാടിന്‍റെ ഒത്ത നടുവിലാണ് കഥയിലെ വീടും പരിസരവും. ആ വീട്ടിലെ ഗൃഹനാഥന്‍ അപ്പുപ്പിള്ളയായി വിജയരാഘവനും അയാളുടെ മകന്‍ അജയനായി ആസിഫ് അലിയും ഭാര്യ അപര്‍ണയായി അപര്‍ണ ബാലമുരളിയും.

സിനിമ പറയുന്നത്...‍?

എ ടെയില്‍ ഓഫ് ത്രീ വൈസ് മങ്കീസ് (ബുദ്ധിശാലികളായ മൂന്നു കുരങ്ങന്മാരുടെ കഥ)-അതാണു ടാഗ്‌ലൈന്‍. തുടക്കം മുതല്‍തന്നെ സര്‍പ്രൈസുകളാണ്. അവസാനംവരെയും സിനിമയില്‍ത്തന്നെ മുഴുകാന്‍ പ്രേരിപ്പിക്കുന്നതാണ് കഥപറച്ചില്‍. സ്ഥിരം കാണാത്ത രീതിയിലുള്ള കഥയാണ്. കുരങ്ങും റേഡിയോയുമുള്ള പോസ്റ്റര്‍ ഇറക്കിയപ്പോള്‍ അമ്മിണിപ്പിള്ള പോലെ ഇതും കോമഡിപ്പടമാണോ എന്നു ചോദ്യമുണ്ടായി. പിന്നീടു ത്രില്ലറും മിസ്റ്ററിയുമെല്ലാം ചേര്‍ന്ന ടീസര്‍ വന്നപ്പോള്‍ എന്താണു കാണിക്കാന്‍ പോകുന്നത് എന്ന ജിജ്ഞാസയായി.



അത്തരം അതിശയക്കാഴ്ചകള്‍ തന്നെയാണ് പടത്തിലുടനീളം. കുരങ്ങും മയിലുമൊക്കെയുള്ള ആവാസവ്യവസ്ഥയും അവിടത്തെ വേറിട്ട ഒന്നിലധികം സംഭവങ്ങളും കോര്‍ത്തിണക്കിയതാണു കഥ. അതില്‍ ഫാമിലി ഡ്രാമയുണ്ട്. അച്ഛന്‍-മകന്‍ ബന്ധങ്ങളുണ്ട്. വിജയരാഘവേട്ടന്‍റെയും ആസിഫിന്‍റെയും അപര്‍ണയുടെയും വേറെ ലെവല്‍ പെര്‍ഫോമന്‍സ് ഇതില്‍ കാണാം.

വീണ്ടും ആസിഫിനൊപ്പം...?

എറെ ടാലന്‍റുള്ള ആക്ടറാണ് ആസിഫ് അലി. ഇനിയും അയാള്‍ അതു പുറത്തു കാണിച്ചിട്ടില്ല. കെട്ട്യോളാണു മാലാഖയിലാണ് ആസിഫിന്‍റെ മികച്ച പെര്‍ഫോമന്‍സെന്നു പറയാറുണ്ട്. ഈ പടം ഇറങ്ങിക്കഴിഞ്ഞാല്‍ ഇതാണ് ഏറ്റവും ബെസ്റ്റ് പെര്‍ഫോമന്‍സെന്ന് ആളുകള്‍ പറയും. അമ്മിണിപ്പിള്ളയ്ക്കു ശേഷമായിരുന്നു കെട്ട്യോളാണു മാലാഖ. അമ്മിണിപ്പിള്ളയില്‍ത്തന്നെ ആസിഫിന്‍റെ മാറ്റം കാണാനാവും. കോളജ് പയ്യനില്‍നിന്നു മാറി ഏട്ടന്‍ കഥാപാത്രമായി വന്ന സിനിമയാണ് അമ്മിണിപ്പിള്ള. അതിന്‍റെയൊരു ബൂസ്റ്റായിരുന്നു കെട്ട്യോളാണു മാലാഖയ്ക്കു കിട്ടിയത്. അതില്‍നിന്നെല്ലാം മാറി ഓരോ ഷോട്ടിലും മൈന്യൂട്ട് ലൈവല്‍ പെര്‍ഫോമന്‍സാണ് ഇതില്‍.

പെര്‍ഫോമന്‍സ് രീതിയിലും കഥാപരവുമായുമൊക്കെ ആസിഫിന്‍റെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ഇത്. ആസിഫിനെ ഉയരങ്ങളിലെത്തിക്കുന്ന സിനിമകളിലൊന്നായിരിക്കും കിഷ്‌കിന്ധാകാണ്ഡം. ഇതില്‍ പക്വതയാര്‍ന്ന ഒരു ഭര്‍ത്താവും മകനുമാണ് ആസിഫിന്‍റെ കഥാപാത്രം അജയന്‍. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ ക്ലര്‍ക്കാണ്. അയാളുടെ ജീവിതത്തിലുണ്ടാകുന്ന പല സംഭവങ്ങളും കൂട്ടിച്ചേര്‍ത്തുള്ള കഥയാണു പറയുന്നത്.

കാസ്റ്റിംഗിലെ രസതന്ത്രം...?

വേറെ ആരെയും ചിന്തിക്കാന്‍ പറ്റാത്ത വിധത്തിലുള്ള കാസ്റ്റിംഗാണ് ഓരോ കഥാപാത്രത്തിന്‍റെയും കാര്യത്തില്‍ സംഭവിച്ചത്. പഴയ മിലിട്ടറിക്കാരനാണ് വിജയരാഘവന്‍റെ കഥാപാത്രം അപ്പുപ്പിള്ള. ഏറെ അടുക്കും ചിട്ടയുമുള്ള, പെട്ടെന്നു ദേഷ്യപ്പെടുന്ന സ്വഭാവം. പൂക്കാലത്തിനും മേലെയുള്ള ആക്ടിംഗ് പെര്‍ഫോമന്‍സാണ് ഇതില്‍.

ലേറ്റ് മാര്യേജായ കഥാപാത്രമാണ് അപര്‍ണയുടേത്. അതിനു ചേര്‍ന്ന രൂപഭാവങ്ങളിലും മറ്റും ആ കാസ്റ്റിംഗ് കൃത്യമായി. ജഗദീഷേട്ടനു ഫോറസ്റ്റ് ഗാര്‍ഡിന്‍റെ വേഷം. ഫാലിമിക്കു ശേഷമുള്ള വേറിട്ട പെർഫോമൻസാണ്.

നിഷാന്‍ കുറേക്കാലത്തിനുശേഷം ആസിഫിനൊപ്പം വരികയാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ വിജിലന്‍സിലാണു നിഷാന്‍റെ കഥാപാത്രത്തിനു ജോലി. ഒരിടവേളയ്ക്കുശേഷം ഇഷാനെ സ്‌ക്രീനില്‍ കാണുമ്പോള്‍ത്തന്നെ ഒരു ഫ്രഷ്‌നെസ് ഫീല്‍ ചെയ്യും. പുതുമയ്ക്കു വേണ്ടിത്തന്നെയായിരുന്നു ആ കാസ്റ്റിംഗ്.

മേക്കിംഗിലെ വെല്ലുവിളി...‍?

കഥയ്ക്കിണങ്ങിയ വീടും പരിസരവും കിട്ടുക എന്നതു തന്നെയായിരുന്നു പ്രധാന വെല്ലുവിളി. അതിനായി കുറേ അലഞ്ഞിട്ടുണ്ട്. കാസര്‍ഗോഡ് ഒരു വീടു കിട്ടിയെങ്കിലും അതു പറ്റിയതായിരുന്നില്ല. ഒടുവില്‍ പാലക്കാട് ഒളപ്പമണ്ണ മനയുടെ താവഴിയിലുള്ള ഒരു തറവാട് കിട്ടി. ഇതിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞാണ് അവിടെ ഭ്രമയുഗം ചിത്രീകരിച്ചത്. ധോണിയിലും ഷൂട്ടുണ്ടായിരുന്നു. മഴ വേറിട്ടൊരു ഫീലാണ്. മഴസമയത്തുതന്നെ ഷൂട്ട് ചെയ്യുക എന്നതായിരുന്നു മറ്റൊരു ചലഞ്ച്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന
കുട്ടേട്ടന്‍റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്‍റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന്‍ ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസിന്‍റെ സ്‌ക്രീന്‍ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്‍, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന്‍ രജിത്, കമലിന്‍റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്‍റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്‍റെ സംഗീതശില്പിയില്‍നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്‍റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്‍വന്‍ ആണ് ശങ്കര്‍ ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്
രമ്യ പുരാണം
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്‌സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
റോഷൻസ് പാരഡൈസ്
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
ടർബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനി
ദേ ദേവിക നായികയായി
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന്‍ അന്തിക്കാട
വെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്‌കാരം ന
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്‍റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്‍റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്‌ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്‍റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന്‍ അരുണ്‍ ബോസിന്‍റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്‍റണി-ഷാരിസ് മുഹമ്മദ് ടീ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.