Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്രം ഡെന്നീസ്. 26 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡെന്നീസിലൂടെ മകന്‍ മാധവ് സുരേഷിന് കുമ്മാട്ടിക്കളിയെന്ന ആദ്യ തിയറ്റര്‍ റിലീസ്. മാധവ് ലീഡ് വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍.

സംവിധാനം ആർ.കെ. വിന്‍സെന്‍റ് സെല്‍വ. ലെന, മിഥുന്‍ പ്രകാശ്, റാഷിക് അജ്മല്‍, ധനഞ്ജയ്, ദേവിക സതീഷ് എന്നിവരും പ്രധാന വേഷങ്ങളില്‍. കടപ്പുറം പയ്യന്‍ ഡെന്നീസായി മാധവിന്‍റെ സിനിമായാത്രകള്‍ക്കു വേറിട്ട തുടക്കം. മാധവ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

സിനിമയിലെത്തിയത്..?

സിനിമാ പശ്ചാത്തലം ഉള്ളതുകൊണ്ടുതന്നെ ഇന്‍ഡസ്ട്രിയിലേക്ക് വഴിയൊരുങ്ങുമെന്നത് ഉറപ്പായിരുന്നു. പക്ഷേ, സിനിമ മോഹിച്ചോ അതു കരിയറാക്കാമെന്നു പ്ലാന്‍ ചെയ്‌തോ വന്നതല്ല. പഠിച്ചതു ബിസിനസ് മാനേജ്‌മെന്‍റ്. ഫുട്‌ബോള്‍ കളിക്കാരനാവണം അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്‍റ് ജോലി. അതായിരുന്നു മോഹം. ഗ്രാജ്വേഷന്‍ നേടി തിരിച്ചുവന്നശേഷം രണ്ടു വര്‍ഷത്തോളം ജോലിയില്ലായിരുന്നു. അതിനു മുന്നേതന്നെ ചില സിനിമാ ഓഫറുകള്‍ വന്നിരുന്നു.



എന്നാൽ, അപ്പോൾ ഞാന്‍ അതിനു റെഡിയായായിരുന്നില്ല. അതിനിടെ 20 ദിവസം ആക്ടിംഗിനുള്ള തയാറെടുപ്പുകൾ നടത്തി. സിനിമ ചെയ്യാനുള്ള ഒരു ലെവലിലേക്ക് ഞാന്‍ എത്തുന്നു എന്ന തോന്നല്‍ വന്നപ്പോള്‍ ‘ജെഎസ്‌കെ’ ചെയ്യാനൊരുങ്ങി. നവീന്‍ - അതാണു കഥാപാത്രം. അതു പാതി പൂർത്തിയായപ്പോഴാണ് കുമ്മാട്ടിക്കളി എന്ന പ്രോജക്ട് വന്നത്.

കുമ്മാട്ടിക്കളിയിലേക്ക്...



അഭിനയപരിചയമുള്ള നടനല്ല ഞാന്‍. സിനിമയുടെ ബേസിക് പാഠങ്ങൾ‍ പഠിച്ചു വളരുന്ന ഒരാളാണ്. ഡെന്നീസ് എന്ന കഥാപാത്രത്തില്‍ എന്‍റെ വ്യക്തിത്വം എത്രത്തോളം സ്വാഭാവികമായി കൊണ്ടുവരാനാകും എന്നു ഞാന്‍ സ്വയം ചോദിച്ചു. ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതുതന്നെ ഡെന്നീസുമായി എനിക്ക് 60 ശതമാനം സാമ്യമുള്ളതുകൊണ്ടാണ്. ഇതില്‍ സിംഗിള്‍ നായകനല്ല. നാലു പേര്‍ക്കും പ്രാധാന്യമുണ്ട്.

കഥാപശ്ചാത്തലം...

കടപ്പുറത്തു ജനിച്ചുവളര്‍ന്ന ഡെന്നീസ്, ലൂക്ക, ഭൈരവന്‍, അമീര്‍ എന്നീ അനാഥ പയ്യന്മാര്‍ അവരുടെ ജീവിതമാര്‍ഗം കണ്ടെത്തുന്നതിന്‍റെ കഥയാണിത്. ഒപ്പം, ദേവിക അവതരിപ്പിക്കുന്ന മറിയമെന്ന പെണ്‍കുട്ടിയുടെയും. അവരുടെ ജീവിതമാര്‍ഗമാണു കുമ്മാട്ടിക്കളി. അവര്‍ക്ക് അമ്മയുടെ സ്ഥാനത്ത് ഇന്ദിരാമ്മയെ കിട്ടുന്നത് ഒരു കുമ്മാട്ടിദിവസമാണ്. ലെനയാണ് ആ വേഷത്തില്‍. കുമ്മാട്ടിക്കളിയെന്ന കലാരൂപവുമായി സിനിമയ്ക്കു മറ്റു ബന്ധമൊന്നുമില്ല. ആലപ്പുഴ കടപ്പുറമാണു കഥാപശ്ചാത്തലം. ഫാമിലിക്കും ഫ്രണ്ട്ഷിപ്പിനും റൊമാന്‍സിനും പ്രാധാന്യമുള്ള കഥയാണ്.

സിനിമയുടെ തമിഴ് ബന്ധം..?

20 വര്‍ഷത്തിലേറെയായി തമിഴില്‍ മാത്രം സിനിമകള്‍ സംവിധാനം ചെയ്ത വിന്‍സെന്‍റിന്‍റെ ആദ്യ മലയാള ചിത്രമാണിത്. തമിഴ് മേക്കിംഗ് ടച്ച് എന്തായാലും ഉണ്ടാവും. നാലു പയ്യന്മാരില്‍ ഒരാള്‍ക്ക് തമിഴ് പശ്ചാത്തലമുണ്ട്. ചെന്നൈയില്‍നിന്നുള്ള മിഥുനാണ് ആ വേഷത്തില്‍. തമിഴ് സംസ്‌കാരത്തിനു പ്രധാന്യമുള്ള പടമാണ്.

എന്തായിരുന്നു ചലഞ്ച്..?



വേനല്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു 30 ദിവസത്തോളം ബീച്ച് സൈഡ് ലൊക്കേഷനിലെ ഷൂട്ടിംഗ്. ദിവസം 13-14 മണിക്കൂര്‍ വീതം മൂന്നു ദിവസം വരെ നീണ്ടുനിന്ന ഫൈറ്റ് ഷൂട്ടിംഗ്. ഫൈറ്റിനിടെ കടല്‍ത്തിരകളിലേക്ക് എടുത്തെറിയപ്പെടുന്നതിടെ മിഥുനും ധനഞ്ജയ്ക്കും അജ്മലിനുമൊക്കെ അപകടകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നു.

അഭിനയപാരമ്പര്യം സഹായകമായോ..?

അച്ഛന്‍ അഭിനയിക്കുന്നതുകൊണ്ട് ജനിതകപരമായി ഒരു പരിധിക്കപ്പുറം അത് എന്നിലേക്കു വരില്ലല്ലോ. എനിക്കതിനു കഴിവുണ്ടോ എന്നത് എന്‍റെ സിനിമകളിലൂടെ തെളിയേണ്ട കാര്യമാണ്. അക്കാര്യത്തില്‍ കൃത്യമായ സ്വയം വിലയിരുത്തലില്‍ എത്തിയിട്ടില്ല.

അച്ഛന്‍റെയും ഗോകുലിന്‍റെയും സിനിമാഇഷ്ടങ്ങളില്‍നിന്നു വേറിട്ടതാണോ മാധവിന്‍റേത്..?

അച്ഛനു വളരെ പേഴ്‌സണലായ ടേസ്റ്റാണ് സിനിമയിലുള്ളത്. സിനിമയുടെ കണ്ടന്‍റിലുള്ള ഇഷ്ടങ്ങളില്‍ ഞങ്ങള്‍ മൂന്നു പേര്‍ക്കും സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. എന്‍റേതായ, സ്വതന്ത്രമായ സിനിമാ താത്പര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള യാത്രയിലാണു ഞാന്‍.

സിനിമയില്‍ പ്രചോദനമാകുന്നത്..?

അഞ്ചുപേരുള്ള ഒരു സീനില്‍ നാലു പേര്‍ പെര്‍ഫക്ടാവുകയും അഞ്ചാമത്തെയാള്‍ തെറ്റുവരുത്തുകയും ചെയ്താല്‍ നാലുപേരുടെ പെര്‍ഫക്ഷനും അവിടെ നിരര്‍ഥകമായി. സംവിധായകനോടും നിര്‍മാതാവിനോടും വെയിലത്തും മഴയത്തും നിന്നു ഷൂട്ട് ചെയ്യുന്ന കാമറാമാനോടും ടെക്‌നിക്കല്‍ ക്രൂവിനോടും ഒപ്പം അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളോടും ഓരോ സീനിലും ഓരോ ടേക്കിലും നമ്മുടെ ജോലി കൃത്യമായി ചെയ്യാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. അത്തരം ഹൈ പ്രഷറില്‍ വര്‍ക്ക് ചെയ്യുന്നത് എനിക്കിഷ്ടമാണ്. അതിലൂടെ നേടുന്ന ധാര്‍മിക വിജയം കരിയറില്‍ ബൂസ്റ്റാണ്.

രാഷ്‌ട്രീയത്തില്‍ താത്പര്യമുണ്ടോ..?

എനിക്കു രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയ പാര്‍ട്ടികളിലുമല്ല, വ്യക്തികളിലാണു വിശ്വാസം. എന്‍റെ രാജ്യം നേരേയാക്കിയെടുക്കാന്‍ കെല്പുള്ള വ്യക്തികളിലാണു വിശ്വാസം. ലോകരാജ്യങ്ങളുടെ മുന്‍നിരയിലെത്താന്‍ ഇന്ത്യയ്ക്കു പൊട്ടെന്‍ഷ്യലുണ്ട്. ആരുടെ ആദര്‍ശങ്ങളാണോ രാജ്യത്തെ അവിടേക്ക് എത്തിക്കുക, അവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യും.

നടന്‍റെ രാഷ്‌ട്രീയംകൊണ്ട് കരിയറിനെ വിലയിരുത്തുന്നതു ശരിയാണോ..?

എന്‍റെ രാഷ്‌ട്രീയംകൊണ്ട് എന്‍റെ കരിയറിനെ വിലയിരുത്തുന്നതു വലിയ തെറ്റാണ്. സിനിമ കാണാന്‍ വരുമ്പോള്‍ പെര്‍ഫോമന്‍സാണു പ്രതീക്ഷിക്കേണ്ടത്. വ്യക്തിജീവിതത്തില്‍ വേറെ ആരെയും ദ്രോഹിക്കാതെ ഒരു ചോയ്‌സ് എടുത്തതിനെ വിലയിരുത്തി സിനിമ കാണാതിരിക്കുന്നതോ കാണാന്‍ വരുന്നതോ തെറ്റായ രീതിയാണ്.

ഇനി ഏതുതരം കഥാപാത്രങ്ങള്‍..?

ഇന്ന വേഷം മാത്രമേ ചെയ്യുകയുള്ളൂ എന്നൊന്നുമില്ല. പ്രധാന കഥാപാത്രമല്ലെങ്കിലും കഥയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് ജെഎസ്‌കെയില്‍. അതിന്‍റെ ഡബ്ബിംഗ് ഏറെക്കുറെ തീര്‍ന്നു. 2024 അവസാനിക്കുംമുന്നേ തിയറ്ററുകളിലെത്തും. നല്ല കഥ, നല്ല പ്രമേയം, ആ കഥയുമായി മാനസിക അടുപ്പം... ഇതൊക്കെ ഒത്തുവന്നാല്‍ ഏതു പ്രോജക്ട് ചെയ്യാനും തയാറാണ്. ലീഡ്, വില്ലന്‍, കാരക്ടര്‍ റോള്‍ എന്നിങ്ങനെ ഞാന്‍ എനിക്കു തന്നെ അതിരുകളിടില്ല. അടുത്ത സിനിമ ‘അങ്കം അട്ടഹാസം’. രചന, സംവിധാനം സുജിത് എസ്. നായർ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു പ്
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.