Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി കെ. ഫെർണ്ണാണ്ടസ് ദീപികയോട് സംസാരിക്കുന്നു.

വാണിജ്യ ചേരുവകള്‍ മാത്രം ചേര്‍ത്തു സിനിമകള്‍ ഉണ്ടാക്കുന്ന കാലത്തു "സ്വര്‍ഗം' എന്ന സിനിമയുടെ പ്രസക്തി?

നാടിന്‍റെ സംസ്കാരവും പൈതൃകവും അഭിമാനവുമൊക്കെയായിരുന്നു കലാസൃഷ്ടികൾ. സാമ്പത്തിക നേട്ടം മാത്രമല്ല, നമ്മുടെ ഒരു നാടിന്‍റെ എല്ലാ മുഖങ്ങളെയും പ്രത്യേകിച്ച് നന്മയെയും സ്നേഹത്തെയും എല്ലാം നിലനിർത്തേണ്ട ഒരു കടമ കലാസൃഷ്ടികൾക്കുണ്ടെന്നു വിശ്വസിക്കുന്നു. സാമ്പത്തിക നേട്ടത്തെക്കാളുപരി ലോകമെമ്പാടുമുള്ള, കലയെ സ്നേഹിക്കുന്നവർക്കു നല്ല സന്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യവും സിനിമകൾക്കുണ്ടാകണമെന്നാണ് ആഗ്രഹം.

സ്വര്‍ഗം എന്ന പ്രോജക്ടിന്‍റെ ആശയം രൂപപ്പെട്ടത്?

പല പ്രസംഗങ്ങളിലും ശ്രദ്ധിച്ച "ദെൻ വാട്ട്..?' എന്ന വാക്കാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. പലതിനും വേണ്ടി ഓടി നടക്കുമ്പോൾ നമുക്കു പലതും നഷ്ടമാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അയൽപക്ക ബന്ധങ്ങളും സൗഹൃദങ്ങളും കുറഞ്ഞുവരുന്നു.

എല്ലാവരും ഒരു ചെറിയ മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങുന്നു. ആഘോഷങ്ങളെല്ലാം മറ്റുള്ളവരെ കാണിക്കാൻ മാത്രം. സമ്പത്തോ പ്രശസ്തിയോ എന്നും നിലനിൽക്കില്ല. നമ്മുടെ കുടുംബാംഗങ്ങളും അയൽക്കാരുമായിരിക്കും നമ്മളോടൊപ്പം എപ്പോഴും ഉണ്ടാവുക. ആ ബോധ്യത്തിൽനിന്നാണ് ഈ കഥ.

ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മ സിനിമയ്ക്കു പിന്നിലുണ്ടല്ലോ.‍ ?

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മീഡിയ പ്രവർത്തനങ്ങളിൽ ഞങ്ങൾ സജീവമാണ്. പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയയിൽ. 100 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു മീഡിയ ഗ്രൂപ്പ് ഞങ്ങൾക്കുണ്ട്. വിവിധ രാജ്യങ്ങളിൽ‌നിന്നായി വർഗീസ് തോമസ്, രഞ്ജിത് ജോൺ, സിബി മാണി കുമാരമംഗലം, മാത്യു തോമസ്, മനോജ് തോമസ്, ജോർജ്കുട്ടി പോൾ, ബേബിച്ചൻ വർഗീസ്, റോണി ജോസ്, പിന്‍റോ മാത്യു, ജോസ് ആന്‍റണി, ഷാജി ജേക്കബ്, വിപിൻ വർഗീസ്, ജോൺസൺ പുന്നേലിപ്പറന്പിൽ, ജോബി തോമസ് മറ്റത്തിൽ, എൽസമ്മ ഏബ്രഹാം ആണ്ടൂർ‌ എന്നീ 15 പ്രവാസികൾ ഈ സിനിമയിൽ എന്നോടൊപ്പം നിർമാണത്തിൽ പങ്കുചേർന്നു.

കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു സുഹൃത്തുക്കളുള്ള ഒരു ഗ്രൂപ്പ് ഞങ്ങളുടെ കൂടെ നിൽക്കുന്നു.

നിർമാതാവ് എന്ന നിലയിൽ "സ്വര്‍ഗ'വുമായി ബന്ധപ്പെട്ട ഓർമകൾ?

30 ദിവസത്തെ ഷൂട്ട് ആയിരുന്നു. കുടുംബം പോലെതന്നെ ആയിരുന്നു സെറ്റ്. കപ്പപ്പാട്ടിന്‍റെ സീനെടുക്കുന്ന സമയത്തുള്ള ഒരു അദ്ഭുതകരമായ ഓർമ മനസിലുണ്ട്. ഇരുനൂറോളം ആളുകൾ ഷൂട്ടിന് അവിടെയുണ്ട്. ലക്ഷക്കണക്കിനു രൂപ ചെലവാകുന്ന സീനുകൾ. കലാ മാസ്റ്ററായിരുന്നു കൊറിയോഗ്രഫി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

എന്നാൽ, വൈകുന്നേരം ആയപ്പോഴേക്കും ആ മേഖലയിൽ അപ്രതീക്ഷിതമായി മഴ തുടങ്ങി. മുട്ടം കാഞ്ഞാർ പ്രദേശത്തായിരുന്നു ഷൂട്ട്. ദൈവത്തിന്‍റെ ഒരു അനുഗ്രഹമെന്ന പോലെ ഷൂട്ട് നടക്കുന്ന പ്രദേശത്തു മാത്രം മഴ മാറി നിന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് അവിടെ മഴ പെയ്തത്. അല്ലെങ്കിൽ ലക്ഷക്കണക്കിനു രൂപ നഷ്ടം വന്നേനെ.

മറ്റൊരു സംഭവം പറഞ്ഞാൽ ഷൂട്ടിംഗിനു ഞങ്ങളോടൊപ്പം സഹയാത്രികൻ പോലെ ഒരു ജീപ്പുണ്ടായിരുന്നു. വാഗമണ്ണിന് അടുത്തുവച്ച് അതിന്‍റെ ബ്രേക്ക് പോയെങ്കിലും അപകടം സംഭവിക്കാതെ ദൈവം കാത്തു. കോടമഞ്ഞ് പോലും ഞങ്ങൾക്ക് തടസമായില്ല. സ്വർഗം തിയറ്ററിലെത്തുന്പോൾ സന്തോഷവും സംതൃപ്തിയും.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു പ്
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.