Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്ന പതിവ് ഇക്കുറിയും തുടരുകയാണ് സംവിധായകന്‍ എം.സി. ജിതിന്‍. റ്റി.ബി. ലിബിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ രചനയില്‍, നോണ്‍സെന്‍സിനു ശേഷം ജിതിന്‍ സംവിധാനം ചെയ്ത "സൂക്ഷ്മദര്‍ശിനി' റിലീസിനൊരുങ്ങി. ബേസിലും നസ്രിയയും പ്രധാന വേഷങ്ങളില്‍.

‘ബേസിലിനെയും നസ്രിയയെയും ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഷേഡുകള്‍ ഇതിലും ഉണ്ട്. എന്നാല്‍, ഇതൊരു റൊമാന്‍റിക് കോമഡി സിനിമയല്ല. ഫാമിലി ത്രില്ലറാണ്. മിസ്റ്ററി ഡ്രാമയാണ്. ഫീമെയില്‍ ഇന്‍വെസ്റ്റിഗേഷൻ ചിത്രമാണ്. ഇവിടെ കണ്ടന്‍റാണ് കിംഗ്’- ജിതിന്‍ ദീപികയോടു പറഞ്ഞു.

നോണ്‍സെന്‍സില്‍നിന്ന്

കുറേക്കാലമായി മാനസികമായും ശാരീരികമായും ഞാന്‍ ഉള്‍ക്കൊണ്ട ഒരാശയമായിരുന്നു നോണ്‍സെന്‍സ്. സിനിമയെ മൊത്തത്തില്‍ മാനസികമായും ശാരീരികമായും ഉള്‍ക്കൊള്ളുകയാണ് എന്‍റെ രീതി.

പോസ്റ്റ് പ്രൊഡക്‌ഷന്‍ അവസാന ഘട്ടമെത്തുമ്പോള്‍ അത് എന്‍റെ ശരീരത്തില്‍നിന്നു വേര്‍പെടുന്ന ഒരു നിമിഷമുണ്ട്. അപ്പോഴാണ് "സൂക്ഷ്മദര്‍ശിനി'യുടെ ആശയം എന്‍റെ ശരീരത്തിലേക്കു കയറിയത്. ഇതുതന്നെ എന്‍റെ അടുത്ത സിനിമയെന്ന് അപ്പോള്‍ തീരുമാനിച്ചു.

ഈ സിനിമയുടെ ചിന്തയ്ക്കു പിന്നില്‍ നോണ്‍സെന്‍സ് തന്നെ. ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ സംഭവിക്കുന്ന കഥയാണത്. 50 ദിവസം ഷൂട്ട് ചെയ്തപ്പൊഴും മിക്ക ദിവസങ്ങളിലും നാലഞ്ചു മണിയാകുമ്പോള്‍ പായ്ക്കപ്പ് ചെയ്യേണ്ടിവന്നു.

കാരണം, പടത്തില്‍ രാത്രി സീനുകളില്ല. ദിവസം നാലഞ്ചു മണിക്കൂര്‍ ബാറ്റാ സിസ്റ്റത്തില്‍ നഷ്ടമായി. അടുത്ത പടം ചെയ്യുമ്പോള്‍ രാത്രിയിലും ഷൂട്ട് ചെയ്യാനാകുന്ന കണ്ടന്‍റ് വേണമെന്നുറപ്പിച്ചു. കൂടുതല്‍ ഇന്‍റീരിയര്‍ സീനുകളുണ്ടെങ്കില്‍ അതു സാധ്യമാകും.



മിഡിൽ ക്ലാസ് സ്ത്രീകൾ

ലൊക്കേഷന്‍ ഷിഫ്റ്റുകള്‍ ഏറെയുള്ള റോഡ് മൂവിയാണ് നോണ്‍സെന്‍സ്. ലൊക്കേഷന്‍ ഷിഫ്റ്റ് കുറവുള്ള, അടുത്തടുത്തു കുറെ വീടുകളുള്ള കഥാപശ്ചാത്തലത്തിലാണ് അടുത്ത സിനിമ ചെയ്യേണ്ടതെന്നും അതു മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലാകണമെന്നും തീരുമാനിച്ചു. ഈ കഥാഭൂമികയിലേക്ക് ഇൻവെസ്റ്റിഗേഷൻ സംഭവം കൊണ്ടുവന്നാല്‍ സിനിമയ്ക്ക് ഒരു ഐഡന്‍റിറ്റിയുണ്ടാകും.

ഒരു പ്രഫഷനുമായി ചേർന്നുനിൽക്കുന്ന ഇൻവെസ്റ്റിഗേഷനല്ല ഇതില്‍. മനഃശാസ്ത്രപരമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മിഡിൽ ക്ലാസ് സ്ത്രീകളിലൂടെയാണ് അതു പറയുന്നത്. അവരുടെ സൂക്ഷ്മ നിരീക്ഷണങ്ങളാണ് ഈ സിനിമ.

ഈ കഥയുമായി പ്രൊഡക്ഷന്‍ ഹൗസുകളെ സമീപിക്കുമ്പോള്‍ ബിസിനസ് താത്പര്യം മുന്‍നിര്‍ത്തി എന്തുകൊണ്ട് പുരുഷന്മാരുടെ ഇൻവെസ്റ്റിഗേഷൻ ആയിക്കൂടാ എന്ന് അവർ ചോദിച്ചാല്‍ ഞാന്‍ കുടുങ്ങും. അതിനാല്‍ ഫീമെയില്‍ കാസ്റ്റിംഗ് സിനിമയ്ക്കു തികച്ചും യോജ്യമാവണം. എന്‍റെ വീട്ടില്‍ നടന്ന ഒരു സംഭവത്തില്‍നിന്ന് അതിന്‍റെ ഉത്തരം കിട്ടി. അതു സിനിമയില്‍ ഒരു സീനായി വരുന്നതിനാല്‍ ഇപ്പോള്‍ പറയുന്നില്ല.



ഹാപ്പി അവേഴ്സ്

2019ല്‍ ഹിന്ദിയില്‍ അവസരം കിട്ടിയപ്പോള്‍ ഈ കഥയെടുത്തു സിനിമ ചെ‌‌യ്യാൻ ആലോചിച്ചു. പക്ഷേ, പിന്നീടു കോവിഡ് കാലമായി. 2020-ല്‍ മലയാളത്തിലെ ചില പ്രൊഡക്ഷന്‍ ഹൗസുകളോടു കഥ പറയുന്നതിനിടെ ഹാപ്പി അവേഴ്സിന്‍റെ സമീര്‍ താഹിറിനോടും പറഞ്ഞു. ഇനി ആരോടും പറയേണ്ട, ഞങ്ങള്‍ ഇതു നിര്‍മിക്കുമെന്ന് ഒരാഴ്ചയ്ക്കകം മറുപടി.

ഇതിന്‍റെ റൈറ്ററായ അതുലുമായി സംസാരിച്ച് ഒരു ഡ്രാമ ഫിക്‌സ് ചെയ്തു. എനിക്കൊപ്പം നോണ്‍സെന്‍സില്‍ വര്‍ക്ക് ചെയ്ത ലിബിനും ഹാപ്പിഅവേഴ്സിൽ റൈറ്ററായി വന്നു. കോവിഡ് സാഹചര്യങ്ങളാലും അഭിനേതാക്കളുടെ മാറ്റംകൊണ്ടും 21-ലും 22-ലും ഷൂട്ടിംഗ് തുടങ്ങാനായില്ല. ഷൈജു ഖാലിദിന്‍റെയും സമീര്‍ താഹിറിന്‍റെയും പ്രചോദനങ്ങളില്‍ ഒരേ ഡ്രാമയുടെ പലതരം ആവിഷ്‌കാര സാധ്യതകളിലൂടെ കടന്നുപോയ നാളുകള്‍.



ബേസില്‍-നസ്രിയ

2022 അവസാനം സമീര്‍ താഹിറാണ് പ്രിയദര്‍ശിനിയെന്ന കഥാപാത്രമായി നസ്രിയയെ കാസ്റ്റ് ചെയ്തത്. 2023-ലാണ് ബേസില്‍ വന്നത്. ബേസിലിന്‍റെ റോളില്‍ വേറെ ഒരാക്ടര്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്.

സമീര്‍ താഹിര്‍ കാമറ ചെയ്ത മിന്നല്‍ മുരളിയുടെ ഷൂട്ടിനിടെത്തന്നെ ബേസിലിന് ഡയറക്ടറെന്ന രീതിയില്‍ ഈ കഥ ഇഷ്ടമായി. ജയ ജയ ഹേ ഹിറ്റായി ബേസില്‍ ജനപ്രിയ ഹീറോ ആയതോടെ എന്തുകൊണ്ട് ബേസില്‍ ആയിക്കൂടാ എന്നു പ്രൊഡക്ഷനും ചിന്തിച്ചു.

ബേസില്‍- നസ്രിയ കോംബോയുടെ പവറും പ്രധാനമായിരുന്നു. പതിവു വേഷങ്ങളില്‍നിന്നു വ്യത്യസ്തമായ, ചലഞ്ചിംഗായ കഥാപാത്രങ്ങള്‍ ആയിരിക്കുമല്ലോ അവരുടെയും ആഗ്രഹം. സിദ്ധാര്‍ഥ് ഭരതന്‍, ദീപക് പറമ്പോള്‍, മെറിന്‍ ഫിലിപ്, അഖില ഭാര്‍ഗവന്‍, മനോഹരി ജോയ്, കോട്ടയം രമേഷ് തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍.

പത്രത്തിൽ പരസ്യം...

എന്നെപ്പോലെ "നോണ്‍സെന്‍സ്' കഴിഞ്ഞുനിന്ന ഒരു ഡയറക്ടറെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു സിനിമ സംഭവിക്കുക എന്നതു തന്നെയായിരുന്നു ചലഞ്ച്. ഞാന്‍ വിട്ടുപോയിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ ആറു വര്‍ഷം ഇതിലല്ലാതെ വേറൊരു സിനിമയ്ക്കുവേണ്ടിയും വര്‍ക്ക് ചെയ്തിട്ടില്ല.

ഇതിന്‍റെ ലൊക്കേഷന്‍ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അടുത്തടുത്ത് ആറു വീടുകള്‍ ഒരുപോലെ കിട്ടണം. രണ്ടു വീടുകള്‍ക്കിടയില്‍ 15 മീറ്റര്‍ ഗ്യാപ്പുണ്ടാവണം. അതിന്‍റെ പിന്നില്‍ പറമ്പായിരിക്കണം. ഒരു വീട് 60-70 കാലഘട്ടത്തിലേതാവണം. വീടുകളുടെ മധ്യത്തില്‍ ഒരു ലോക്കല്‍ റോഡുണ്ടാവണം. മൂന്നു വര്‍ഷം അഞ്ചു ജില്ലകള്‍ തപ്പിയിട്ടും അത്തരമൊന്ന് കിട്ടിയില്ല. ഒടുവില്‍ പത്രത്തില്‍ പരസ്യം കൊടുത്ത ശേഷമാണ് കോലഞ്ചേരിയില്‍ ലൊക്കേഷന്‍ കിട്ടിയത്.



സൂക്ഷ്മം, സുന്ദരം!

കോ-റൈറ്റര്‍ അതുല്‍ രാമചന്ദ്രനാണ് സൂക്ഷ്മദര്‍ശിനിയെന്നു പേരിട്ടത്. ഏറെ ലെയറുകളും ഷേഡുകളുമുള്ള പേരാണത്. ഇതിലൊരു മൈക്രോസ്‌കോപിക് നിരീക്ഷണമുണ്ട്. ആ ടൈറ്റിലില്‍ത്തന്നെ മൊത്തം സിനിമയുണ്ട്. സിനിമ കണ്ടു കഴിയുമ്പോള്‍ ആ ടൈറ്റില്‍ ഡീകോഡ് ചെയ്യപ്പെടും. ഈ സിനിമയുടെ ആശയം കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം കിക്ക് ചെയ്യുന്നത് ഈ ടൈറ്റിലാണ്.

വാസ്തവത്തില്‍ ഈ ഘട്ടത്തില്‍ ‘സൂക്ഷ്മദര്‍ശിനി’ എന്‍റെ ശരീരത്തില്‍നിന്നു വേര്‍പെട്ടുകൊണ്ടിരിക്കുന്നു. അടുത്ത സിനിമയുടെ കണ്ടന്‍റ് എന്‍റെ ശരീരത്തില്‍ കയറിക്കഴിഞ്ഞു. എന്‍റെ ജീവിതത്തിലെ ഒരു പ്രോസസാണ് അത്.

ഇതെന്‍റെ ഇഷ്ട സിനിമയാണ്. നോണ്‍സെന്‍സും അങ്ങനെതന്നെ. പോസിറ്റീവ് സംഭവിച്ചാലും നെഗറ്റീവ് സംഭവിച്ചാലും ഞാന്‍ ഹാപ്പിയാണ്. എന്‍റെ പ്രൊഡ്യൂസേഴ്‌സിനും ആക്ടേഴ്‌സിനുമൊക്കെ ഇതില്‍നിന്ന് ഏറെ നേട്ടങ്ങള്‍ ഉണ്ടാവട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു പ്
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.