Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സജ്ന നൂര്‍ ആഹ്ലാദത്തിലാണ്. മിനിസ്ക്രീനില്‍നിന്നു വെള്ളിത്തിരയിലെത്തിയ താരമാണ് സജ്ന.

വിശ്വവിഖ്യാത പയ്യന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്‍റെ ജോഡിയായി ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സജ്ന സിനിമയിലേക്കു ചുവടുവച്ചത്. മോഡലിംഗ് രംഗത്തും സജീവമായ സജ്ന ആര്‍ട്ടിസ്റ്റുകളുടെ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.

പിന്നാലെ കെ.കെ. രാജീവ് അടക്കമുള്ള സംവിധായകരുടെ നിരവധി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെ, ബിഗ് ബോസ് സീസണ്‍ 3യില്‍ എത്തിയതോടെ കരിയറില്‍ വഴിത്തിരിവായി. പിന്നാലെ റസൂല്‍ പൂക്കുട്ടിയുടെ ഒറ്റ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു. കൊല്ലത്തു ജനിച്ചുവളര്‍ന്നു കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ സജ്ന, സണ്‍ഡേ ദീപികയോട്...

ഡിഎന്‍എയിലേക്ക്

സുരേഷ് ബാബു സാറിനെ എനിക്കു പരിചയപ്പെടുത്തി തന്നത് ഫിറോസ് ഇക്കയാണ്. അങ്ങനെയാണ് ഐപിഎസ് എന്ന സിനിമയിലേക്കു വിളിക്കുന്നത്. ഐപിഎസ് എന്ന സിനിമയുടെ ജോലികൾ നടക്കുന്നതിനിടെയാണ് ഡിഎന്‍എ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്. പിന്നീട് ഡിഎന്‍എ ആദ്യം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു.‌



സുരേഷ് ബാബു ആദ്യം പ്ലാന്‍ ചെയ്ത, ഉടൻ തുടങ്ങുന്ന ഐപിഎസ് എന്ന സിനിമയില്‍ ലീഡ് റോള്‍ ചെയ്യുന്നത് ഞാനാണ്. ടീം വര്‍ക്കായിരിക്കണം ഡിഎന്‍എ എന്നും അതു നമ്മുടെ അടുത്ത സിനിമയായ ഐപിഎസിന് സഹായകമാകുമെന്നും സാര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്. മമ്മൂക്കയുടെ സഹോദരിയുടെ മകന്‍ അഷ്കര്‍ സൗദാന്‍, റായ് ലക്ഷ്മി, ഹന്ന, ബാബു ആന്‍റണി, പത്മരാജ് തുടങ്ങി ഒട്ടേറെ വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള ക്രൈം ത്രില്ലര്‍ സിനിമയാണിത്.

ടി.എസ്. സുരേഷ് ബാബു

സുരേഷ് ബാബു സാറിനൊപ്പം വര്‍ക്ക് ചെയ്യാനായതു വലിയ ഭാഗ്യമായി. പുതിയ സംവിധായകര്‍ ഒക്കെ വന്നെങ്കിലും ഈ രംഗത്തു സുരേഷ്സാർ അപ്ഡേറ്റഡ് ആണ്. സാര്‍ ആരെയും വഴക്കു പറയില്ല. ശരിക്കും ഒരു കുടുംബാന്തരീക്ഷമായിരുന്നു ലൊക്കേഷനില്‍. അതിന്‍റെ റിസള്‍ട്ട് ഈ സിനിമയിലുണ്ട്. അദ്ദേഹത്തിന്‍റെ ക്ഷമ സമ്മതിച്ചുകൊടുക്കണം. വഴക്കു പറയേണ്ട സാഹചര്യത്തിലും പുതിയ ആളുകള്‍ക്കൊപ്പം വളരെ അനുഭവ സമ്പത്തുള്ള അഭിനേതാക്കളെയും ഒന്നാകെ ചിരിപ്പിച്ചു കൂളായി കൊണ്ടുപോകാനുള്ള കഴിവ് അപാരം.

വലിയ താരങ്ങള്‍ക്കൊപ്പം

മുതിർന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതു ഗുണം ചെയ്തു. പലതും പഠിക്കാനായി. കൂടാതെ സുരേഷ് ബാബു സാർ സിനിമ തുടങ്ങും മുന്പേ എല്ലാവർക്കും പരിശീലനം ഒരുക്കിയിരുന്നു.

റായ് ലക്ഷ്മിക്കൊപ്പം



ഒരിടവേളയ്ക്കു ശേഷം റായ്‌ലക്ഷ്മി മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയായതിനാല്‍ എല്ലാവരും ആകാംക്ഷയിലായിരുന്നു. അങ്ങോട്ടു പോയി സംസാരിക്കാനൊക്കെ പലർക്കും മടിയായിരുന്നു. എല്ലാവരോടും ചാടിക്കേറി സംസാരിക്കുന്ന പ്രകൃതക്കാരിയായ ഞാന്‍ അങ്ങോട്ടു പോയി സംസാരിച്ചു. ആൾ വളരെ സിമ്പിളാണ്. പിന്നീട് പുള്ളിക്കാരി തന്നെ ഈ ലൊക്കേഷനില്‍ എനിക്കേറെ കംഫര്‍ട്ടബിള്‍ ആയി സംസാരിക്കാന്‍ തോന്നിയ ആള്‍ സജ്നയാണെന്നു പറഞ്ഞിരുന്നു. ഒരു ജാഡയും ഇല്ലാത്ത നടിയാണവർ.

പുതിയ സിനിമകൾ

ഡിഎന്‍എക്കും ഐപിഎസിനും ശേഷം ഒരു തമിഴ് സിനിമ വന്നിട്ടുണ്ട്. ഈ രണ്ടു സിനിമകളും എന്‍റെ കരിയറിനു പുതിയ ദിശ നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെത്തിയെങ്കിലും സീരിയൽ പൂർണമായി വിട്ടിട്ടില്ല. മലയാളത്തിലും തമിഴിലും ഓരോ സീരിയലുകള്‍ ഉടനെ ചെയ്യുന്നുണ്ട്. വേറെ ചില തമിഴ് സിനിമകള്‍ വരുന്നുണ്ട്.

എല്ലാം ഐപിഎസ് കഴിഞ്ഞ ശേഷമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. സീരിയലില്‍നിന്ന് എത്തുന്നവര്‍ക്കു സിനിമയില്‍ അവസരമില്ല എന്നു പറയുന്നതു ശരിയല്ല. രണ്ടിടത്തുനിന്നും എനിക്ക് അവസരങ്ങള്‍ കിട്ടുന്നുണ്ട്. സീരിയലുകള്‍ ചെയ്യുന്ന സമയത്തു സിനിമ വന്നാല്‍ അതിന് അനുവദിക്കണമെന്നു നേരത്തേ എഗ്രിമെന്‍റ് എഴുതിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. അതിന് അനുമതി നല്‍കുന്ന കുറച്ച് നല്ല സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന
കിഷ്‌കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്‍റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്‍റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന്‍ ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസിന്‍റെ സ്‌ക്രീന്‍ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്‍, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന്‍ രജിത്, കമലിന്‍റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്‍റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്‍റെ സംഗീതശില്പിയില്‍നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്‍റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്‍വന്‍ ആണ് ശങ്കര്‍ ഷണ്
രമ്യ പുരാണം
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ്
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്‌സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
റോഷൻസ് പാരഡൈസ്
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
ടർബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനി
ദേ ദേവിക നായികയായി
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന്‍ അന്തിക്കാട
വെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്‌കാരം ന
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്‍റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്‍റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്‌ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്‍റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന്‍ അരുണ്‍ ബോസിന്‍റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്‍റണി-ഷാരിസ് മുഹമ്മദ് ടീ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.