Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
എല്ലാം മായമ്മ!
അഭിനേത്രി എന്നതിനൊപ്പം മോഡല്‍, നര്‍ത്തകി എന്നിങ്ങനെയെല്ലാം തിളങ്ങുന്ന താരമാണ് അങ്കിത വിനോദ്. അങ്കിത നായികയായ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വഹിച്ച മായമ്മ എന്ന സിനിമ ഈ മാസം ആദ്യമാണ് തിയറ്ററുകളിലെത്തിയത്.

നാവോറ് പാട്ടിന്‍റെയും പുള്ളുവന്‍ പാട്ടിന്‍റെയും അഷ്ടനാഗക്കളം മായ്ക്കലിന്‍റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം. ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചിത്രം വരച്ചുകാട്ടുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ മായമ്മയായാണ് അങ്കിത വേഷമിട്ടത്.

ചുറ്റുമുള്ളവരുടെ ജാതിചിന്ത മൂലം മായമ്മയ്ക്കു നേരിടേണ്ടി വരുന്ന ദുരന്തങ്ങളും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി അവള്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സീരിയലിലൂടെ അഭിനയരംഗത്തു വന്ന അങ്കിത ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ നായികാപദവിയിലേക്ക് ഉയര്‍ന്നിരിക്കുന്നത്.



ആദ്യം അഭിനയിച്ച ചിത്രം തിയറ്ററില്‍ വരാനിരിക്കുകയാണ്. കാഴ്ചയില്‍ നടി ഖുശ്ബുവിന്‍റെയും മോഹിനിയുടെയും മുഖഛായ അങ്കിതയിൽ കാണാനാകും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇന്നു സിനിമ-സീരിയല്‍ രംഗത്തേക്കു വരുന്ന കലാകാരന്മാരുടെ എണ്ണം കൂടിവരികയാണ്. മലയാള സീരിയല്‍ രംഗത്തേക്ക് ടിക്‌ടോക്കില്‍നിന്നു വന്ന താരമാണ് അങ്കിത.

ടിക് ടോക്ക് വീഡിയോകള്‍ കണ്ടാണ് നടിക്കു സീരിയലില്‍ അവസരം ലഭിക്കുന്നത്. എന്നാൽ, സീരിയലിലോ സിനിമയിലോ എത്തുകയെന്ന ലക്ഷ്യത്തോടെയല്ല വീഡിയോകൾ ചെയ്തിരുന്നതെന്ന് അങ്കിത പറയുന്നു. അങ്കിത സണ്‍ഡേ ദീപികയോട്...

ആദ്യമായി കാമറയ്ക്കു മുന്നില്‍

ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത് ഒരു സംഗീത ആല്‍ബത്തിനു വേണ്ടിയായിരുന്നു. പിന്നീട് ടിക്‌ടോക് വീഡിയോകള്‍ ചെയ്തു. നടിയാവണം എന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ അവസരം കിട്ടിയത് യാദൃച്ഛികമായാണ്. മനസിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടിയാകാനുള്ള ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല. ടിക് ടോക്കിലും അത്ര സജീവമായിരുന്നുമില്ല.

അതൊരു പാഷനൊന്നുമല്ലായിരുന്നു. സമയം കിട്ടുന്നതുപോലെ വല്ലപ്പോഴുമൊക്കെ നൃത്തത്തിന്‍റെ ഷോര്‍ട്ട് വീഡിയോകള്‍ ചെയ്തിരുന്നു. അങ്ങനെ പോസ്റ്റ് ചെയ്ത ഒരു ഡാന്‍സ് വീഡിയോ വൈറലായി. അതു കണ്ടിട്ടാണ് എന്നെ സീരിയലിലേക്കു വിളിച്ചത്. അനുരാഗം ആണ് ആദ്യ സീരിയല്‍. പിന്നീട് പാടാത്ത പൈങ്കിളി, എന്നും സമ്മതം എന്ന സീരിയലുകൾകൂടി ചെയ്തു.

സീരിയല്‍ നടിമാര്‍ക്കു സിനിമയില്‍ അവസരം കുറവാണോ?

സീരിയലില്‍ അവസരം കിട്ടുമ്പോഴും എന്‍റെ മനസില്‍ സിനിമയായിരുന്നു. സീരിയലില്‍ അവസരം കിട്ടിയപ്പോള്‍ ആ രംഗത്തുനിന്ന് അഭിനയം കൂടുതൽ പഠിക്കാമെന്നു കരുതി. പക്ഷേ, സീരിയല്‍ ആര്‍ട്ടിസ്റ്റ് എന്നതുകൊണ്ടു മാത്രം പല സിനിമകളും നഷ്ടമായി.

നമ്മുടെ അഭിനയശേഷി നോക്കിയല്ല, സീരിയല്‍ നടിയാണോ എങ്കില്‍ സിനിമയിലേക്കു വേണ്ട എന്നു പറഞ്ഞു പലപ്പോഴും ഒഴിവാക്കുകയായിരുന്നു. എന്നാൽ, ഒടുവിൽ ഞാൻ സിനിമയിൽത്തന്നെ എത്തപ്പെട്ടു.

മോഡല്‍, നര്‍ത്തകി

ഷോര്‍ട്ട് ഫിലിമുകള്‍ ഒക്കെ ചെയ്യുന്ന സമയത്തു ചിലര്‍ ചിത്രങ്ങള്‍ എടുത്തോട്ടെ എന്നു ചോദിക്കുകയും അങ്ങനെ മോഡലിംഗ് രംഗത്തേക്കു വരികയുമായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ശാസ്ത്രീയ നൃത്തം പഠിച്ചുതുടങ്ങി. ആറു വര്‍ഷത്തെ പഠനം കഴിഞ്ഞ് അരങ്ങേറ്റവും നടത്തി. പിന്നീട് ശാസ്ത്രീയ നൃത്തവുമായുള്ള ടച്ച് വിട്ടെങ്കിലും എല്ലാ തരത്തിലുള്ള ഡാന്‍സും ഇന്നു ഞാന്‍ ചെയ്യും.

സിനിമയിലേക്ക്

സിനിമയിൽ ഞാനെത്തിയത് എനിക്കും അദ്ഭുതമായാണ് തോന്നുന്നത്. കാരണം സീരിയലില്‍നിന്നു സിനിമയിലേക്കു വരാന്‍ അത്ര എളുപ്പമല്ല. സീരിയലില്‍ ഞാന്‍ ചെയ്ത മധുരിമ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് എനിക്കു സിനിമയില്‍ അവസരം കിട്ടുന്നത്. ആ സീരിയലിലെ ഒരു അസോസിയേറ്റ് ഡയറക്ടറാണ് എന്നെ സിനിമയിലേക്ക് റഫര്‍ ചെയ്യുന്നത്.

അങ്ങനെ ആദ്യ സിനിമയായ പോലീസ് ഡേ ചെയ്തു. അതിനു ശേഷമാണ് മായമ്മ ചെയ്യുന്നത്. പക്ഷേ, ആദ്യം റിലീസ് ആയത് മായമ്മയാണ്. കെപിഎസി ലീലാമണിയമ്മയാണ് എന്നെ മായമ്മയിലേക്ക് റഫര്‍ ചെയ്യുന്നത്.

മായമ്മയിലെ കഥാപാത്രം

ഞാന്‍ ബംഗളൂരുവില്‍ ജനിച്ചുവളര്‍ന്നയാളാണ്. ഞാന്‍ കണ്ടുവളര്‍ന്ന സംസ്‌കാരമെല്ലാം ഇവിടുത്തേതില്‍നിന്നു വളരെ വ്യത്യസ്തം. നാട്ടിലേക്കു വന്നിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. സീരിയലിലും സിനിമയിലും അവസരം കിട്ടി ഡയലോഗുകള്‍ പറയാന്‍ തുടങ്ങിയതോടെയാണ് എന്‍റെ മലയാളം പോലും കുറച്ചു നന്നായി വന്നത്.

മായമ്മയിലെ കഥാപാത്രം ശരിക്കും എനിക്കു കുറച്ചു ബുദ്ധിമുട്ടായിരുന്നു. സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും നന്നായി പിന്തുണച്ചു. തിരക്കഥയിലെ മലയാളം ഭാഷ കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. യു ട്യൂബിലും മറ്റും തെരഞ്ഞ് പുള്ളുവത്തി സ്ത്രീയെക്കുറിച്ചു പഠിച്ച ശേഷമാണ് ആ വേഷം ചെയ്തത്.

ഖുശ്ബുവിന്‍റെയും മോഹിനിയുടെയും മുഖഛായ

ഖുശ്ബു മാമിന്‍റെ മുഖഛായ ഉണ്ടെന്നു സീരിയലില്‍ ഞാന്‍ വന്ന കാലത്ത് എല്ലാവരും പറഞ്ഞിരുന്നു. ചിരിയൊക്കെ അവരുടേതു പോലെയാണെന്നും ചിലരൊക്കെ പറഞ്ഞിരുന്നു. എന്നാല്‍, മോഹിനിയുടെ മുഖഛായ ഉണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. മായമ്മ സിനിമ ഇറങ്ങിയ ശേഷമാണ് ചിലരൊക്കെ അങ്ങനെ പറഞ്ഞതായി കേള്‍ക്കുന്നത്.

കുടുംബം‌

അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് എന്‍റെ കുടുംബം. അച്ഛന്‍ വിനോദ് ആര്‍ക്കിടെക്ട് ആണ്. അമ്മ സുനിത. അനുജത്തി അനന്ദിത. ഞങ്ങള്‍ ബംഗളൂരുവിലായിരുന്നു താമസം. ഏഴെട്ടു വര്‍ഷം ആയിട്ടേയുള്ളൂ തിരുവല്ലയില്‍ സ്വന്തം നാട്ടിലേക്കു വന്നിട്ട്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്‌ഷന
കിഷ്‌കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്‍റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്‍റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന്‍ ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന്‍ ജോസിന്‍റെ സ്‌ക്രീന്‍ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്‍, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന്‍ രജിത്, കമലിന്‍റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്‍റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
മണിച്ചിത്രത്താഴ് വീണ്ടും തുറക്കുന്നു
മണിച്ചിത്രത്താഴ്...മലയാളത്തില്‍ ആമുഖം ആവശ്യമില്ലാത്ത സിനിമ. ഒരേസമയം ഭ്രമിപ
ആനന്ദവിശേഷം
‘പൊടിമീശ മുളയ്ക്കണകാലം' എന്ന ഹിറ്റ്പാട്ടിന്‍റെ സംഗീതശില്പിയില്‍നിന്നു തിരക്കഥ
ഏനുണ്ടോടി അമ്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്‍റെ കൂട്ടുകാരിയായി. സി
നെടുമുടി മുതല്‍ വിജയകാന്ത് വരെ വീണ്ടും വെള്ളിത്തിരയിൽ
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സാങ്കേതികവിദ്യകളുടെ മുതല്‍വന്‍ ആണ് ശങ്കര്‍ ഷണ്
സീരിയൽ വിടാതെ സിനിമയിലേക്ക്
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്
രമ്യ പുരാണം
കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെ സിനിമയിലെത്തി, ഞാന്‍ പ്രകാശനിലൂടെ ക്ലിക്കാ
മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്‌സ്
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവ
റോഷൻസ് പാരഡൈസ്
അഞ്ചാമതു വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തുന്ന കേശവ്-അമൃത ദമ്പതി
ടർബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനി
ദേ ദേവിക നായികയായി
കരിയറിലെ ആദ്യ രണ്ടു സിനിമകളിലും ദേവിക സഞ്ജയ് അഭിനയിച്ചത് സത്യന്‍ അന്തിക്കാട
വെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്‌കാരം ന
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്‍റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്‍റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്‌ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്‍റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന്‍ അരുണ്‍ ബോസിന്‍റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്‍റണി-ഷാരിസ് മുഹമ്മദ് ടീ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.