കളക്ടറേറ്റ് സമുച്ചയത്തിലെ മേൽക്കൂരകൾക്ക് ബലക്ഷയം
Thursday, September 5, 2024 4:01 AM IST
കാക്കനാട്: 50 തികയുന്ന എറണാകുളം കളക്ടറേറ്റ് സമുച്ചയം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ. 73 ലധികം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നെ കെട്ടിട സമുച്ചയത്തിന്‍റെ അഞ്ചാം നിലയിൽ കോൺക്രീറ്റ് പാളികൾ അടർന്നുവീണത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.

ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണെമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പിഡബ്ല്യുഡി ബിൽഡിംഗ്സ് ഓഫീസിനു മുന്നിൽ ഇന്നലെ പ്രതിഷേധധർണ നടത്തി. ബ്രാഞ്ച് പ്രസിഡന്‍റ് എൻ. സനന്ദ് അധ്യക്ഷത വഹിച്ചു.


എൻജിഒഎ സംസ്ഥാന ട്രഷറർ എൻ.ജെ. തോമസ് ഹെർബിറ്റ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റിന്‍റ മിൽട്ടൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ. മോഹൻദാസ്, ബെക്കി ജോർജ്‌, കാവ്യാ എസ്. മേനോൻ, കെ.കെ. ശ്രീജിത്ത്‌ , അജിതാ മോൾ, മനോജ്‌, കെ.പി. രാജേഷ്, റെനീഷ്, സോളിൻ പോൾ എന്നിവർ പ്രസംഗിച്ചു.