അഞ്ചര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍
Thursday, September 5, 2024 3:50 AM IST
കൊച്ചി: അഞ്ചര കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്‌സൈസ് പിടികൂടി. ഒഡീഷ സ്വദേശികളായ ബുദു പ്രധാന്‍,ഷാഹില്‍ ചിഞ്ചാനി എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കലൂര്‍ കതൃകടവ് ഭാഗത്ത് വച്ചാണ് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും പിടികൂടിയത്. ഓഡീഷയില്‍ നിന്നും ഒരു കിലോഗ്രാമിന് 10,000 രൂപ നിരക്കില്‍ വാങ്ങിയ കഞ്ചാവ് ഇവിടെ 25,000 രൂപയ്ക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്.

എറണാകുളം സെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മജുവിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശ്രീരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.


ഓണത്തോടനുബന്ധിച്ച് മയക്ക് മരുന്ന് വ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശക്തമായ പരിശോധനയാണ് എക്‌സൈസ് വകുപ്പ് നടത്തിവരുന്നത്. കഴിഞ്ഞദിവസം മറൈന്‍ ഡ്രൈവ് ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ചളിക്കവട്ടം സ്വദേശി നിയാസ് എന്നയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ 850 ഗ്രാം കഞ്ചാവ് പിടികൂടി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ 9400069550 എന്ന നമ്പറില്‍ അറിയിക്കണമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.