സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് : പാതി വഴിയില്‍ നിലച്ച് രണ്ടാംഘട്ടം
Wednesday, September 4, 2024 3:32 AM IST
വി.ആർ. ശ്രീജിത്ത്

കൊച്ചി: നഗരത്തിലെ ഗതാഗതക്കരുക്കിന് ഏറെ പരിഹാരമാകുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍റെ രണ്ടാംഘട്ടം യാഥാർഥ്യമാകാൻ നഗരവാസികള്‍ ഇനിയും കാത്തിരിക്കണം. ഫണ്ട് ലഭിക്കാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. 1999ല്‍ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശേരി വരെയുള്ള 11.3 കിലോമീറ്റര്‍ 2003ല്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍ബിഡിസികെ) പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ രണ്ടാംഘട്ടത്തിലെ എന്‍എഡി മുതല്‍ വിമാനത്താവളം വരെയുള്ള 14.5 കിലോമീറ്റര്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ത്തീകരിക്കാനാവാതെ അനന്തമായി നീളുകയാണ്. എച്ച്എംടി റോഡ്, എന്‍എഡി ജംഗ്ഷന്‍ മുതല്‍ മഹിളാലയം ജംഗ്ഷന്‍ റോഡ്, മഹിളാലയം ജംഗ്ഷന്‍ മുതല്‍ ചൊവ്വര, ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് റോഡ് വരെയുള്ള മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. എന്നാല്‍ ഫണ്ട് പ്രതിസന്ധിയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിർമാണ പ്രവര്‍ത്തനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

റോഡ് നിര്‍മാണത്തിനായി എന്‍എഡിയുടെ 2.49 ഹെക്ടര്‍ സ്ഥലം വിട്ടുനല്‍കുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രപതി ഉത്തരവിട്ടിരുന്നു. അതേസമയം എച്ച്എംടി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എച്ച്എംടിയില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ വില ദേശസാത്കൃത ബാങ്കില്‍ നല്‍കാനും പദ്ധതിക്ക് ഭൂമി ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍ എച്ച്എംടിക്കും എന്‍എഡിക്കും നല്‍കുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതമായി നീളുകയാണ്. ഫണ്ട് ലഭിച്ചാലുടന്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആര്‍ബിഡിസികെ അധികൃതര്‍ പറഞ്ഞു.

അതേസമയം എന്‍എഡി മുതല്‍ മഹിളാലയം വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കളമശേരി എച്ച്എംടി റോഡ് മുതല്‍ എന്‍എഡി വരെയുള്ള 2.7 കിലോമീറ്റര്‍ ദൂരത്തില്‍ ലഭ്യമായ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

മഹിളാലയം മുതല്‍ ചൊവ്വര വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്ത് പെരിയാറിന് കുറുകെ രണ്ട് പാലങ്ങളുടെ നിര്‍മാണം ആര്‍ബിഡിസികെ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഹിളാലയം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള അവസാന സെക്ഷനില്‍ ഭൂമി ഏറ്റെടുക്കലിനുപോലും ആര്‍ബിഡിസികെയ്ക്ക് ഇതുവരെ സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല.


കിഫ്ബി ഫണ്ട് ഉടന്‍ ലഭ്യമാകും

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍റെ രണ്ടാം ഘട്ടം നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്നും ഫണ്ട് ഉടന്‍ ലഭിക്കുമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി. നിലവില്‍ എന്‍എഡി മുതല്‍ മഹിളാലയം വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കിഫ്ബി അധികൃതരുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍ ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്നാണ് അറിഞ്ഞത്. ഹഡ്‌കോയില്‍‌നിന്ന് കിഫ്ബി വായ്പയെടുക്കുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്.

ഫണ്ട് അനുവദിച്ചാല്‍ ഉടന്‍‌തന്നെ റവന്യു വകുപ്പിന് കൈമാറി സ്ഥലമുടമകള്‍ക്കുള്ള പണം നല്‍കുകയും റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.

എന്‍എഡി മുതല്‍ മഹിളാലയം വരെ 722.04 കോടി

എന്‍എഡി മുതല്‍ മഹിളാലയം വരെയുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍റെ നിര്‍മാണത്തിനായി 722.04 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് അനുവദിക്കേണ്ടത്. 76 ഏക്കര്‍ 10 സെന്‍റ് ഭൂമി ഏറ്റെടുക്കുന്നതിനും 34 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനും നഷ്ടപരിഹാരമായി 619.15 കോടിയും റോഡ് നിര്‍മാണത്തിന് 102.88 കോടിയുമാണ്.

ബാക്കിയുള്ള മഹിളാലയം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള 4.5 കിലോമീറ്റര്‍ ഭാഗം ഏറ്റെടുക്കുന്നതിന് 210 കോടിയാണ് ആവശ്യമുള്ളത്. എന്നാല്‍ ഇവിടേക്കുള്ള നിര്‍മാണത്തിന്‍റെ ഒരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാവശ്യമായ സാങ്കേതികാനുമതി സര്‍ക്കാരില്‍നിന്നു ലഭ്യമാകേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു.

സ്ഥലമുടമകള്‍ ആശങ്കയില്‍

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ സ്ഥലമുടമകള്‍ ആശങ്കയിലാണ്. പദ്ധതിക്കായി കല്ലിട്ടിരിക്കുന്നതിനാല്‍ ആ ഭൂമിയില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് സ്ഥലം വിട്ടുകൊടുത്തവരിൽ ഒരാളായ എന്‍.ഇ. അഷറഫ് പറയുന്നു.

കല്ലിട്ട ഭൂമി വില്‍ക്കാനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനോ കഴിയുന്നില്ല. കെട്ടിടങ്ങള്‍ താമസയോഗ്യമല്ലാതായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താനാകുന്നില്ല.

ബാങ്ക് വായ്പയെടുത്തവര്‍ക്ക് സ്ഥലം വില്പന നടത്തിയും മറ്റും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ബാങ്കുകള്‍ വായ്പ തിരിച്ചടക്കണമെന്ന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായും സ്ഥലമുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.