ഷൊർണൂരിൽ കുടിവെള്ള പൈപ്പിൽ വീണ്ടും ചോർച്ച, പ്രതിഷേധം ശക്തം
Thursday, June 27, 2024 12:17 AM IST
ഷൊർണൂർ: കുടിവെള്ള പൈപ്പിൽ ചോർച്ച, നഗരസഭാ ചെയർമാന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. പൊതുവാൾ ജംഗ്ഷനിൽ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ച പൈപ്പിൽ അടുത്തദിവസം വീണ്ടും ചോർച്ച കണ്ടെത്തിയതാണ് പ്രതിഷേധത്തിന് കാരണം.
എട്ടുദിവസത്തോളമായി കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കയായിരുന്നു.

പുഴയിൽനിന്നും ജല അതോറിറ്റിയുടെ ശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിലായിരുന്നു പൊട്ടൽ.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തി വെള്ളം പമ്പ് ചെയ്തു. പമ്പിങ് പുനരാരംഭിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിയ സ്ഥലത്ത് വീണ്ടും ചോർച്ചയുണ്ടായി. ഇതോടെ നഗരസഭാധ്യക്ഷനും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പ്രതിഷേധവുമായെത്തി.

ചോർച്ചകണ്ട സ്ഥലം പരിശോധിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിയത് ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തി.

ഇതോടെ പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ ജല അതോറിറ്റി ചുമതലപ്പെടുത്തിയ കരാറുകാരന് യോഗ്യതയില്ലെന്ന് നേതാക്കൾ ആരോപിച്ചു. ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി വാക്കേറ്റവുമുണ്ടായി.

കനത്തമഴയിലും ജല അതോറിറ്റി ഉദ്യോഗസ്ഥരും നേതാക്കളും പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്ത് നിന്നു.

ശേഷം വൈകീട്ടോടെ പൈപ്പിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിച്ചതായി ജല അഥോറിറ്റി അധികൃതർ അറിയിച്ചു. നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ്, സി.പി.എം. എൽ.സി. സെക്രട്ടറി എൻ.ഡി. ദിൻഷാദ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.സി. സോമൻ, കോൺഗ്രസ് കൗൺസിലർ കെ. കൃഷ്ണകുമാർ, ടി.കെ. ബഷീർ, ബി.ജെ.പി. കൗൺസിലർ കെ. പ്രസാദ്, എം.പി. സതീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.