കാർ സൈക്കിളിൽ
ഇടിച്ചു

കേച്ചേരി: ചിറനെല്ലൂർ കള്ളുഷാപ്പിനുസമീപം കാർ സൈക്കിളിൽ ഇടിച്ച് പരിക്കുപറ്റിയ സൈക്കിൾ യാത്രികൻ ചിറനെല്ലൂർ സ്വദേശി ഒലക്കെങ്കിൽ വീട്ടിൽ ചാക്കുണ്ണി മകൻ ജോസ്(70)നെ അമല ആശുപത്രിയിൽ പ്രവേശിച്ചു.

ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ചു

കേച്ചേരി: ഗവ. എൽപി സ്കൂളിനുസമീപം നിർത്തിയിട്ട ലോറിയുടെ പിറകിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ഇടിച്ച് പരിക്കുപറ്റിയ പെരുമണ്ണ് സ്വദേശികളായ ശ്രീലത ഭവനിൽ രവീന്ദ്രൻ നായർ മകൻ ഉമേഷ്‌(46), മകൾ രേവതി(6) എന്നിവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിച്ചു.

ബൈക്ക് മറിഞ്ഞു

കൈപ്പറമ്പ്: നൈൽ ആശുപത്രിക്കുസമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കുപറ്റിയ കൊട്ടേക്കാട് സ്വദേശി ഐനിക്കുന്നത്ത് വീട്ടിൽ രവീന്ദ്രൻ മകൻ അക്ഷയ്(21)നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായ കുറുകെച്ചാടി
സ്കൂട്ടർ മറിഞ്ഞു

മുണ്ടൂർ: ക്രിസ്ത്യൻ പള്ളിക്കുസമീപം നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ടുമറിഞ്ഞ് പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരായ കുറുവന്നൂർ സ്വദേശികളായ അന്തിക്കാട്ട് വീട്ടിൽ ഫ്രാൻസിസ് മകൻ ജിനു(38), ഭാര്യ ആശ(30) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോന്നോരിൽ
ബൈക്ക് ഇടിച്ചു

കൈപ്പറമ്പ്: പോന്നോർ ആയിരംങ്കാവ് ക്ഷേത്രത്തിനുസമീപം ഇന്നലെ വൈകീട്ട് നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാൽനടക്കാരനുപരിക്ക്.

പോന്നോർ സ്വദേശി കയ്പറയ്ക്കൽ വീട്ടിൽ ജയൻ (63), ബൈക്ക് യാത്രികൻ തോളൂർ സ്വദേശി പീടികയിൽ വീട്ടിൽ സുനിൽ (41) എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരെയും പറപ്പൂർ ആക്ട്സ് പ്രവർത്തകർ തൃശൂ ർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചേർപ്പിൽ കാറും
ബൈക്കും കൂട്ടിയിടിച്ചു

ചേർപ്പ്: സെന്‍ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച യുവാവിനുപരിക്ക്. ഹെർബർട്ട് കനാൽ കാനാടി വീട്ടിൽ അജയഘോഷ് (25) നാണ് പരിക്കേറ്റത്.

ഇയാളെ ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടിനാണ് അപകടമുണ്ടായത്. ചേർപ്പ് സെന്‍ററിൽ സ്ഥാപിച്ചിട്ടുള്ള മിനി മാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമാണെന്നും രാത്രിസമയത്ത് പ്രദേശം ഇരുട്ടിലാണെന്നും നാട്ടുകാർ ആരോപിച്ചു.