Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
കൂരകള്‍ തേടുന്നവരുടെ കൂട്ടുകാരി
Friday, August 30, 2019 3:37 PM IST
''പച്ചപ്പൂ പട്ടു വിരിച്ചു പൂക്കള്‍ക്കുട ചൂടി നിറച്ചു
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്..
വീട്ടിലെ സ്നേഹക്കുടമായ് ഓമനിക്കാന്‍ അമ്മയുമുണ്ട്
താരാട്ടു പാട്ടുപാടി ചാഞ്ഞുറക്കാന് അഛനുണ്ട്..
മൂവാണ്ടന്‍ മാവിന് കീഴില്‍ മാമ്പഴം കോരിയെടുക്കാനായ്
എന്നുമെന്നുമെന്റെ തോഴനായ് ഏന് കൂടെയുണ്ട്..
പച്ചപ്പൂ പട്ടു വിരിച്ചു പൂക്കള്‍ക്കുട ചൂടി നിറച്ചു
ചെല്ലക്കിളി കൊഞ്ചലാരവങ്ങളുള്ള വീടുണ്ട്.
(പി.ജയചന്ദ്രന് പാടിയ സിനിമാഗാനം)
വീട്, വീട്ടുകാര്‍, സന്തോഷമുള്ള കുടുംബാന്തരീക്ഷം... ഇവയെല്ലാം മനുഷ്യന്റെ സ്വപ്നങ്ങളില്‍ എന്നുമുണ്ട്. ഈ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കു മുമ്പില്‍ കരുതലിന്റെ കരങ്ങളുമായി ഒരു സന്യാസിനി ഓടിയെത്തും; കൂടെ കൂട്ടായ്മയുടെ കൈകോര്‍ത്ത് ഒരു വിദ്യാലയവും.
ഇതു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍. കൊച്ചി തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക. ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് മേരി (എഫ് എം എം) സന്യാസിനീ സമൂഹാംഗമെന്ന നിലയില്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സാമൂഹ്യ സേവനസന്നദ്ധത ഇന്നു നൂറുകണക്കിനു കുടുംബങ്ങളില്‍ പ്രകാശമാണ്.
സിസ്റ്ററുടെ നേതൃത്വത്തില്‍ സ്കൂളില്‍ രൂപീകരിച്ച ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഇതുവരെ നിര്‍മിച്ചതു 110 വീടുകള്‍. ഭവനരഹിതരില്ലാത്ത സമൂഹമെന്ന വലിയ സ്വപ്നം കണ്ട സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ നടത്തിയ ചെറിയ ചുവടുവയ്പുകളോടു കൂട്ടാകാനും പിന്തുണയാകാനും അനേകരെത്തി.
സ്കൂള്‍ അങ്കണത്തിനപ്പുറം
ഒരു സന്യാസിനി, വിദ്യാലയത്തിലെ അധ്യാപിക എന്നതിനെല്ലാമപ്പുറം സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളറിഞ്ഞ് ഇടപെടാനും, ആശ്വാസമാകാനും നടത്തുന്ന തീക്ഷ്ണമായ ശ്രമങ്ങളാണു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനെ ശ്രദ്ധേയയാക്കുന്നത്. സമൂഹ സൗഹൃദ വിദ്യാലയം എന്ന ബൃഹത്തായ ആശയത്തിന്റെ ചുവടുപിടിച്ചു, തന്റെ സ്കൂളിലെ വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും ജീവകാരുണ്യ മനോഭാവങ്ങളും വളര്‍ത്തിയെടുക്കുന്നതിനു ലക്ഷ്യമിട്ടാണു ഹൗസ് ചലഞ്ച് പദ്ധതിക്കു 2012 ല്‍ സിസ്റ്റര്‍ ലിസി തുടക്കമിത്. വീടില്ലാതെ വിഷമിക്കുന്ന സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കു വീടൊരുക്കിയാണു തുടക്കം. അധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ഥികളും തങ്ങള്‍ക്കാവുന്ന സംഭാവനകള്‍ നല്കി പദ്ധതിയില്‍ സഹകാരികളായി. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അധ്വാനിച്ചു പദ്ധതിയുടെ ഭാഗമായവരും ഏറെ.
എന്തുകൊണ്ടു വീടുകള്‍?
വിശാലകൊച്ചിയില്‍ അന്തിയുറങ്ങാന്‍ ഇടമില്ലാതെ വിഷമിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളെ നേരിട്ടു കണ്ടതിന്റെ പൊള്ളുന്ന അനുഭവങ്ങളാണു പാവങ്ങള്‍ക്കായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വീടുനിര്‍മാണ പദ്ധതി തന്നെ തെരഞ്ഞെടുക്കാന്‍ നിമിത്തമായതെന്നു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍.
തോപ്പുംപടി സാന്തോം കോളനിയിലെ കാഴ്ചശേഷി നഷ്ടമായ ഒരു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കൊച്ചുവീട്. അപകടത്തില്‍ പരിക്കേറ്റു നിത്യരോഗിയായി കഴിയുന്ന ഒരു മകനാണ് അവളുടെ സമ്പാദ്യം. ഈ കുടുംബത്തിനു ഞങ്ങള്‍ വീടു പണിതു നല്കി.
കുറെ നാളുകള്‍ക്കു ശേഷം ആ അമ്മ മരിച്ചു. സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവരുടെ മൃതദേഹം ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കായി കുളിപ്പിച്ചൊരുക്കി വെള്ള പുതപ്പിച്ച് അവരുടെ വീടിനകത്തു കിടത്തിയിരിക്കുന്നു. മുമ്പാണെങ്കില്‍ മൃതദേഹം നേരെ കിടത്താനോ ഒരാള്‍ക്ക് അങ്ങോട്ടു കയറി വരാനോ കഴിയില്ലായിരുന്നു. അവസാനത്തെ ആഗ്രഹം സാധിച്ച് ഒരു മനുഷ്യവ്യക്തിയെ പോലെ അന്തസോടെ അന്ത്യയാത്ര പറയാന്‍ ആ അമ്മയ്ക്കായി. ആത്മസംതൃപ്തിയറിഞ്ഞ, എന്റെ കണ്ണു നനയിച്ച നിമിഷങ്ങളായിരുന്നു. ഇതുപോലെ ഹൃദയത്തെ തൊടുന്ന അനുഭവങ്ങള്‍ നിരവധി. സന്യാസ ജീവിതത്തിനും അധ്യാപക ജീവിതത്തിനും അര്‍ഥപൂര്‍ണത അനുഭവിച്ച മുഹൂര്ത്തങ്ങളായിക്കൂടിയാണ് അതിനെയെല്ലാം ഞാന്‍ കാണുന്നത്. അപരനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാതെ നമ്മുടെ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്? സിസ്റ്റര്‍ ലിസി ചോദിക്കുന്നു.
ശരാശരി 500- 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണു നിര്‍മിച്ചു നല്‍കുന്നത്. മൂന്ന് നാലു ലക്ഷമാണ് ഓരോ വീടിന്റെയും നിര്‍മാണച്ചെലവ്. നിര്‍ധന വിദ്യാര്‍ഥികള്‍, വിധവകള്‍, മാറാരോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെ തേടി സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലും ഹൗസ് ചലഞ്ച് പദ്ധതിയുമെത്തി.
തൊഴിലാളികള്‍ മുതല്‍ വ്യവസായികള്‍ വരെ
ഹൗസ് ചലഞ്ചിനു ലഭിച്ച മികച്ച പ്രതികരണം വിദ്യാലയത്തിനു പുറത്തും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലേക്കു സിസ്റ്ററെ പ്രചോദിപ്പിച്ചു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലയ്ക്കു പുറത്തും ഹൗസ് ചലഞ്ച് പദ്ധതിയില്‍ വീടൊരുങ്ങി. തൊഴിലാളികള്‍ മുതല്‍ വലിയ വ്യവസായികള്‍ വരെ പദ്ധതിയുമായി കൈകോര്‍ക്കുന്നു.
വീട് പൂര്‍ണമായും നിര്‍മിച്ചു നല്കുന്നവരെക്കൂടാതെ നിര്‍മാണ സാമഗ്രികള്‍, ഫര്‍ണിച്ചറുകള്‍, അനുബന്ധവസ്തുക്കള്‍ എന്നിവ സംഭാവന നല്‍കുന്നവരുമുണ്ട്. ഹൗസ് ചലഞ്ച് പദ്ധതിയുടെ സുതാര്യമായ നടത്തിപ്പും അര്‍ഹതപ്പെവര്‍ക്കു വീടുകള്‍ ലഭിക്കുന്നതിന്റെ സംതൃപ്തിയും കണ്ടറിഞ്ഞവരാണു സംഭാവനകളുമായി സിസ്റ്ററെ സമീപിക്കുന്നത്.
ഹൗസ് ചലഞ്ചിനു മാധ്യമങ്ങള്‍ നല്കിയ പ്രോത്സാഹനം കരുത്തായെന്നു സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പറയുന്നു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ വാര്ത്തയാകണോ എന്നാരെങ്കിലും ചോദിച്ചാല്‍, സിസ്റ്റര്‍ ലിസിക്ക് ഉത്തരമുണ്ട്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ വാര്ത്തയാവുന്നതിലെ സന്തോഷം എന്നതിനേക്കാള്‍, പദ്ധതിയുമായി സഹകരിക്കുന്നവരും അത് അറിയുന്നു എന്നതിലാണു സംതൃപ്തി. പദ്ധതിയെക്കുറിച്ച് അവരറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. ആളുകള്‍ നല്കിയ പണം ഉപയോഗപ്പെടുത്തി വീടുനിര്‍മാണങ്ങള്‍ നടക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ടത് ആവശ്യമാണ്. വാര്‍ത്തകള്‍ അതിനു സഹായിക്കുന്നു.
ആരുമറിയരുത്, ആര്‍ക്കെങ്കിലും കൊടുത്തോളൂ എന്നു പറഞ്ഞാണു പലരും പണം തരുന്നത്. എങ്കിലും അവരുടെ പണം ഉപയോഗിച്ചു നിര്‍മിച്ച വീട്ടിലേക്ക് അവരെ കൊണ്ടുപോകുകയും കാണിക്കുകയും ചെയ്യും. സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് ഞാന്‍ അതിനെ കാണുന്നത്. തങ്ങള്‍ നല്കിയ പണം ഉപയോഗിച്ചു നല്ല രീതിയില്‍ ഗുണമേന്മയും ഭംഗിയുമുള്ള വീടുകള്‍ നിര്‍മിച്ചു തികച്ചും അര്‍ഹരായ ആളുകള്‍ക്കു നല്‍കിയിട്ടുണ്ട് എന്ന് അവരെ ബോദ്ധ്യപ്പെടുത്തണമെന്നും എനിക്കു നിര്‍ബന്ധമുണ്ട്. പദ്ധതിക്കു തുടര്‍സഹായങ്ങള്‍ ലഭിക്കാനും ഇതു കാരണമായിട്ടുണ്ട്.
പാവങ്ങള്‍ക്കൊപ്പം ചേര്‍ന്ന്
തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ ജനിച്ച സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍ പ്രീഡിഗ്രി പഠനത്തിനു ശേഷമാണു എഫ്എംഎം സന്യാസിനീ സമൂഹത്തില്‍ ചേരുന്നത്. ഒരു ഫ്രഞ്ച് സന്യാസിനി തമിഴ്നാട് ആസ്ഥാനമായി രൂപീകരിച്ച അന്താരാഷ്ട്ര സന്യാസിനീസമൂഹമാണ് എഫ്എംഎം.
കേരളത്തിനു പുറത്തായിരുന്നു സന്യാസപരിശീലനം. ഇക്കാലത്തു തമിഴ്നാിലെയും ഉത്തരേന്ത്യയിലെയുമെല്ലാം നിരവധി ഉള്‍ഗ്രാമങ്ങളില്‍ പോകുകയും പാവപ്പെട്ട മനുഷ്യരുടെ ജീവിതാവസ്ഥകള്‍ മനസിലാക്കാന്‍ അവസരം ലഭിച്ചുവെന്നും സിസ്റ്റര്‍ പറയുന്നു. സമര്‍പ്പിതയായ ശേഷം ഇത്തരം സ്ഥലങ്ങളില്‍ എവിടെയെങ്കിലും സേവനം ചെയ്യണമന്നായിരുന്നു ആഗ്രഹം. പക്ഷേ പില്ക്കാലത്ത് സഭ എന്നെ ഉപരിപഠനത്തിനും അധ്യാപനത്തിനുമായി നിയോഗിച്ചു.
പാവപ്പെട്ട ആളുകള്‍ക്കിടയില്‍ സേവനം ചെയ്യണമെന്ന ആഗ്രഹം സാധിക്കാത്തതു കൊണ്ടു തന്നെ അധ്യാപനത്തോട് അത്ര മമത ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ കടലോരഗ്രാമത്തിലെ സ്കൂളിലായിരുന്നു ആദ്യം നിയമിക്കപ്പെട്ടത്. ഇവിടെ അധ്യാപനത്തിനു ശേഷമുള്ള സമയങ്ങളില്‍ പാവപ്പെട്ട ജനങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം പതിവായിരുന്നു. അവരുടെ ജീവിതം അടുത്തു കാണാനും അവരെ സഹായിക്കേണ്ടതാണെന്ന ബോധ്യം മനസിലുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.
തിരുവനന്തപുരത്തു നിന്നു തോപ്പുംപടിയിലേക്കെത്തിയപ്പോഴേക്കും സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലില്‍ തികഞ്ഞൊരു സാമൂഹ്യ പ്രവര്‍ത്തക രൂപപ്പെട്ടിരുന്നു. അതില്‍ നിന്നാണു സമൂഹ സൗഹൃദ വിദ്യാലയവും ഹൗസ് ചലഞ്ച് പദ്ധതിയും അനുബന്ധ ജീവകാരുണ്യ സംരംഭങ്ങളുമെല്ലാം പിറവിയെടുത്തത്. സഭയും അധ്യാപക സുഹൃത്തുക്കളും വിദ്യാര്‍ഥികളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രോത്സാഹനമാണു നല്കുന്നതെന്നു സിസ്റ്റര്‍ വ്യക്തമാക്കി.
ഇനിയെന്ത്?
ഈ ചോദ്യം സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനോടു ചോദിച്ചാല്‍ ബോധ്യങ്ങളില്‍ പാകപ്പെടുത്തിയ തീക്ഷ്ണതയോടെ മറുപടി ഇങ്ങനെ:
അന്തിയുറങ്ങാന്‍ കൊച്ചു കൂര പോലുമില്ലാതെ, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യങ്ങളില്ലാതെ നമ്മുടെ സഹോദരിമാരും കുഞ്ഞുങ്ങളും സമൂഹത്തിന്റെ അരികുകളില്‍ ജീവിതത്തോടു മല്ലിടുന്ന സങ്കടകാലം അകലുവോളം അവര്‍ക്കായി ഞാനും.
സിജോ പൈനാടത്ത്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top