നേവിയിൽ ബിടെക് എൻട്രി: 40 ഒഴിവ്
ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 40 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമണ്‍ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്.

ജൂലൈ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായം: 2005 ജൂലൈ രണ്ടിനും 2008 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം.

പത്താം ക്ലാസ്/പ്ലസ് ടുവിൽ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാർക്ക് വേണം. കോഴ്സുകൾ 2025 ജനുവരിയിൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

www.joinindiannavy.gov.in