Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.പി. ഖാലിദ് എന്ന അച്ഛന്‍. ഹൃദയം തൊടുന്ന നിരവധി സിനിമകള്‍ക്കു കാമറ ചലിപ്പിച്ച മക്കള്‍, ഷൈജു ഖാലിദും ജിംഷി ഖാലിദും.

അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ സ്വതന്ത്ര സംവിധായകനായ ഇളയ മകന്‍ ഖാലിദ് റഹ്‌മാൻ. ഖാലിദ് ആദ്യമായി സിനിമയുടെ രുചിക്കൂട്ടറിഞ്ഞത് അന്‍വര്‍ റഷീദിന്‍റെ സഹായിയായി, ഉസ്താദ് ഹോട്ടലില്‍. 2016ല്‍ തിയറ്ററുകളിലെത്തിയ അനുരാഗ കരിക്കിന്‍വെള്ളത്തിനുശേഷം ഉണ്ട, ലവ്, തല്ലുമാല...വേറിട്ട കഥകളിലൂ‌ടെ പുതുനിരയില്‍ ചുവടുറപ്പിച്ചു. നസ്‌ലനെ നായകനാക്കി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് കോമഡി ആലപ്പുഴ ജിംഖാനയാണ് ഖാലിദിന്‍റെ പുത്തൻപടം. ഖാലിദ് റഹ്‌മാൻ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ആലപ്പുഴ ജിംഖാന പറയുന്നത്..?



ഇപ്പോഴത്തെ ടീനേജ് പിള്ളേര്‍ ഓരോ കാര്യങ്ങളിലേക്ക് ഇറങ്ങി പുറപ്പെടുന്നത് അവരുടെ ലൈഫ് സ്റ്റൈലില്‍ പറഞ്ഞുപോകുന്നു. ഒപ്പം, ഫാമിലിക്കും സിനിമയില്‍ അത്രമേല്‍ സാന്നിധ്യമുണ്ട്. 2000നുശേഷമുള്ള ടീനേജുപിള്ളേരെ പല പേരുകളും വിളിച്ചു കളിയാക്കുന്ന രീതി ഇപ്പോഴുണ്ടല്ലോ. അവരെന്തോ തെറ്റുചെയ്തു എന്ന മട്ടിലുള്ള തോന്നലിലേക്കാണ് അത് അവരെ എത്തിക്കുന്നത്. വാസ്തവത്തിൽ വലിയൊരു വിഭാഗം സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് എന്നിങ്ങനെ നല്ല രീതിയിലാണു പോകുന്നത്. ചെറിയൊരു ശതമാനം ചെയ്യുന്ന തെറ്റുകളുടെ പേരില്‍ ഒരു ജനറേഷനെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ലല്ലോ. അത്തരം കാര്യങ്ങൾ കൂടി പറയുന്ന ഫാമിലി ഫീല്‍ഗുഡ് പടമാണിത്.

ബോക്‌സിംഗ് കഥാപശ്ചാത്തലമാകുന്നത്..?

പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്കു പോകാന്‍ നില്‍ക്കുന്ന കുട്ടികളുടെ കഥയാണിത്. പ്ലസ്ടു പരീക്ഷയില്‍ ഇവര്‍ക്കു കൃത്യമായ മാര്‍ക്ക് കിട്ടിയില്ല. സ്‌പോര്‍ട്‌സ് ക്വാട്ടാ വഴി പോയാല്‍ കോളജ് അഡ്മിഷന്‍ കിട്ടുമെന്നറിയുന്നു. അതിനുള്ള എളുപ്പവഴിയാണു ബോക്‌സിംഗ് എന്നുകണ്ട് അവർ ഇറങ്ങിത്തിരിക്കുകയാണ്. യഥാര്‍ഥ കഥയില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ സിനിമയാണിത്. കുട്ടിക്കാലത്തു ഞാന്‍ ബോക്‌സിംഗ് പരിശീലിച്ചിട്ടുണ്ട്. ഏറെ ഇഷ്ടമുള്ള ഒരു സ്‌പോര്‍ട്‌സായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം അതില്‍ സമയം ചെലവഴിച്ചിട്ടുമുണ്ട്.

നസ്‌ലനെ നായകനായി പരിഗണിച്ചത്..?



കഥയുടെ ആശയം റെഡിയായപ്പോള്‍ അത് ജോജോ ജോണ്‍സണ്‍ എന്ന കഥാപാത്രത്തിലൂടെ പറഞ്ഞുപോകേണ്ടതാണെന്നു ബോധ്യമായി. മനസിലുണ്ടായിരുന്ന ഫീച്ചറുകൾക്കും ആക്ടിംഗ് പ്രോഗ്രാമുകള്‍ക്കുമനുസരിച്ച് നമ്മള്‍ ഒരാളിലേക്ക് എത്തി. ആദ്യ ചോയ്‌സ് ആയി നസ്‌ലന്‍. സിനിമയ്ക്കു വേണ്ടി എന്തു ചെയ്യാനും നസ്‌ലന്‍ ഒരുക്കമായിരുന്നു. ആറു മാസം ട്രെയിനിംഗ് കോച്ചുമാര്‍ ബോക്‌സിംഗ് പരിശീലനം നല്കി. ഷൂട്ടിംഗ് സമയത്ത് അതനുസരിച്ചു നസ്‌ലന്‍റെ സ്കില്‍ ഉപയോഗിക്കുക മാത്രമാണു ചെയ്തത്.

പ്രേമലുവിലെ സച്ചിനില്‍നിന്ന് എത്രത്തോളം വേറിട്ടതാണ് ജോജോ ജോൺസൺ..‍?

നസ്‌ലൻ ഇതുവരെ ചെയ്തിട്ടുള്ള ടൈപ്പ് കഥാപാത്രമല്ല ഇതിലെ ജോജോ. പുതിയ കഥാപാത്രവും കഥയും നസ്‌ലൻ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് കൗതുകമുണര്‍ത്തും. കാര്യങ്ങള്‍ പറഞ്ഞാല്‍ നസ്‌‌ലനു പെട്ടെന്നു മനസിലാകും. അതനുസരിച്ചു പ്രതികരിക്കും.

മേക്കിംഗിലെ വെല്ലുവിളി..?

ഈ സിനിമയുടെ നിര്‍വഹണ ഘട്ടമായിരുന്നു ചലഞ്ചിംഗ്. ഇത്രയധികം ആര്‍ട്ടിസ്റ്റുകളെ നമ്മള്‍ ഒന്നിച്ചുകൊണ്ടുപോകണം. അവരാരും ഇതിനുമുമ്പ് ബോക്‌സിംഗ് ചെയ്ത് അത്തരം ശരീരപ്രകൃതിയും കായികശേഷിയും ഉള്ളവരല്ലല്ലോ. അവരെവച്ച് ഇതു ഷൂട്ട് ചെയ്‌തെടുക്കുക ചലഞ്ചായിരുന്നു.

ജിംഖാനയില്‍ ആരാണ് നായിക..‍‍?

ഇതില്‍ ഹീറോയിന്‍ കഥാപാത്രമില്ല. നടൻ നിഷാന്ത് സാഗറിന്‍റെ മകൾ നന്ദ നിഷാന്ത്, അനഘ രവി, നോയ്‌ല എന്നിരാണ് പ്രധാന പെണ്‍വേഷങ്ങളില്‍.

കാമറയില്‍ ഷൈജുവും ജിംഷിയും. ഖാലിദിനു സംവിധാനമായിരുന്നോ ആഗ്രഹം..?




സിനിമയുടെ ഏതു മേഖലയിൽ വർക്ക് ചെയ്യാനും പണ്ടേ ഇഷ്ടമാണ്. പക്ഷേ, ഡയറക്ടറാവണം എന്നതു തന്നെയായിരുന്നു എന്‍റെ ആഗ്രഹം. ഉസ്താദ് ഹോട്ടലിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട്, അനില്‍ രാധാകൃഷ്ണമേനോന്‍ എന്നിങ്ങനെ പല സംവിധായകർക്കൊപ്പം സംവിധാന സഹായിയായി. അവർ മനസില്‍ സിനിമയ്ക്കും കഥയ്ക്കും രൂപംനല്കിയപ്പോൾ അതിൽ സ്വീകരിച്ച വ്യത്യസ്ത സമീപനരീതികള്‍ അടുത്തറിയാനായി. ഷൈജു ഖാലിദ് അക്കാലത്തുതന്നെ ഛായാഗ്രാഹകനാണ്. ജിംഷി പിന്നീടാണു വന്നത്. തല്ലുമാലയിലും ജിംഖാനയിലും ജിംഷിയാണ് കാമറ.

മഞ്ഞുമ്മലിലെ പ്രസാദ് ശ്രദ്ധിക്കപ്പെട്ടു. നോര്‍ത്ത് 24 കാതത്തിലല്ലേ അഭിനയത്തുടക്കം..?

അപ്പോഴത്തെ ആവശ്യം പ്രമാണിച്ച് ആ സമയത്തു സീന്‍ ഷൂട്ടിംഗ് സാധ്യമാകുന്നതിനാണ് പല പടങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തത്. മഞ്ഞുമ്മലിന്‍റെ തിരക്കഥ ചര്‍ച്ച ചെയ്തപ്പോള്‍ ഗണപതിയാണ് പ്രസാദ് എന്ന വേഷത്തിലേക്ക് നിര്‍ദേശിച്ചത്. പിന്നീടു പ്രൊഡ്യൂസര്‍ കൂടിയ‌ായ സൗബിനും വിളിച്ചു. അതിന്‍റെ ക്രൂ ഉള്‍പ്പെടെ ആ ടീമിലെ എല്ലാവരും എന്‍റെ സുഹൃത്തുക്കളാണ്. എനിക്ക് സുഹൃത്തുക്കളാണ് എല്ലാം. അങ്ങനെ അതു ചെയ്തു. അല്ലാതെ നടനാകാനുള്ള ശ്രമം ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല.

ജിംഖാനയില്‍ ഗണപതിയുമുണ്ടല്ലോ. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നതാണോ കംഫർട്ട്..?

കംഫര്‍ട്ട് സോണ്‍ എന്ന നിലയിലല്ല അത്. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗ് ദിനങ്ങളിൽ സമയം ചെലവഴിക്കാം എന്നതുകൂടിയുണ്ട് അതില്‍. അതൊക്കെ എന്‍ജോയ് ചെയ്ത് ആ ഒരു മൂഡില്‍ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്ത് അങ്ങനെ പോകും. ഗണപതിക്കും ലുക്ക്മാനും ഇതില്‍ പ്രധാന വേഷമാണ്.

അനുരാഗ കരിക്കിന്‍വെള്ളത്തില്‍ പ്രണയം. ഉണ്ടയില്‍ പോലീസ് സ്റ്റോറി. ലവില്‍ വയലന്‍സ്. തല്ലുമാലയില്‍ വിനോദസിനിമയുടെ മറ്റൊരന്തരീക്ഷം.

ഓരോതരം ജോണര്‍ തെരഞ്ഞെടുക്കുന്നതാണോ..?

ഒന്നും അത്തരം നിര്‍ബന്ധത്തില്‍ ചെയ്യുന്നതല്ല. നമുക്കിഷ്ടപ്പെടുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു തോന്നുന്ന ചിന്തകള്‍ക്കനുസരിച്ചു വര്‍ക്ക് ചെയ്യുന്നു എന്നേയുള്ളൂ. കഥയിലേക്കും കഥാപാത്രങ്ങളിലും എത്തിക്കഴിഞ്ഞാല്‍ എങ്ങനെ ഏതു മൂഡില്‍ ആ കഥ പറയണമെന്നു നോക്കും.

ജിംഖാനയിലുള്‍പ്പെടെ എഴുത്തിലും പങ്കാളിയാണല്ലോ..?

എന്തിനാണ് നമ്മള്‍ മാത്രമായി ഒരു സ്‌ക്രിപ്റ്റ് ചെയ്യുന്നത്. ഒന്നും എന്‍റെ മാത്രം ക്രെഡിറ്റിലല്ല. എല്ലാവരും പരസ്പരം സഹായിക്കും. അപ്പോള്‍ സിനിമ അത്രയും നന്നാവും. അതാണു സുഹൃത്തുക്കൾക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുള്ള ഗുണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്ര
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.